പം. പം ടിം പ
അതവസിയ്യത്ത്
ഹദ്റത്ത് മിര്‍സാ ഗാലാം അഹ്മദ് (അ)
അല്‍വസിയ്യത്ത്
ഹദ്റത്ത് മിര്‍സാ ഗുലാം അഹമദ്(അ)
വിവര്‍ത്തനം:
മുഹമ്മദ് നജീബ് ഖാന്‍ വാഴക്കാല, എച്ച്. എ.
ചിഒണ്മ (0/ച്ഘ്മ്ന - 1അആഥടി1ചഠന വ് ൧17൨130019)
൧൧൦7: 1122 അഷശ സധിമന ചണ
17ടിഠ0 027 ധമനി മുല 1൩ "വഥീല്ധധിം, 1.൧.
2.൨. 12 ഥോ റഷ്ഥട, ചിബ- 1.
12110090 ൮ സ്ഥം ഗന്ടം നബ, 1ഠമ്വിരഠം, ൦൭
വട്ട: വ്ല്ട ഥടലഡില - 7ല്ച്ധധാ ഷി റബ്ബ (0ഗ്പ്വട ൧൧ടബ്ഡില്വട ൧ മധവിഷ് ഗന്ധി 00൦ ൧നമസഷിശ്ധടിന൩ ഠസ്സ്സ്ബന സ 100 വ് മളം ഡല 40)
൭൦01൩0 10100൩: 2014 രാല്ടെ 2000 21 1: 20/-
പു; 978-93-53882-59-ട
കൃതജ്ഞത
അല്‍ഹംദുലില്ലാഹ്, മജ്ലിസ് അന്‍സാറുല്ലാഹ് ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് പാലക്കാട-തൃശൂര്‍ ജില്ല പ്രസി ദ്ധീകരിച്ച ഹദ്റത് മസീഹ് മൌഈദ്(ആ)ന്റെ ധ്രന്ഥമായ അല്‍വസിയ്യത്ത് മലയാള പരിഭാഷയാണ് നിങ്ങളുടെ കൈ കളിലിരിക്കുന്നത്. ഇതിന്റെ രണ്ടാം പതിപ്പാണിത്.
ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ സഹകരിച്ച ബഹുമാന്യരായ സദ്ര്‍ സാഹിബ് മജ്ലിസ് അന്‍സാറുല്ലാഹ് ഭാരത്, നാസിര്‍ സാഹിബ് നശ്റോ ഇശാഅത്ത് ഖാദി യാന്‍, ഇന്‍ചാര്‍ജ്മലയാളം ഡസ്ക് ഖാദിയാന്‍, കേരളാ ഇ ശാഅത്ത് കമ്മിറ്റി, റിവ്യൂകമ്മിറ്റി ഭാരവാഹികള്‍, മജ്ലിസ് അന്‍സാറുല്ലാഹ് കേരള സംസ്ഥാന നാസിം സാഹിബ്, പാ ലക്കാട് തൃശൂര്‍ ജില്ലയിലെ മജ്ലിസുകള്‍ പ്രതേകിച്ചും ചാവക്കാട് മജ്ലിസിന്റെ സേവനം പ്രത്യേകം സ്മരണീയമാ ണ്. ഫജസാഹുമുല്ലാഹ് അഹ്സനുല്‍ ജസാഅ്. അല്ലാഹു ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം എല്ലാ നിലക്കും അനു ഗൃഹീതമാക്കുമാറാകട്ടെ. ആമീന്‍
പാലക്കാട് എം.താജുദ്ദീന്‍ 25-07-2015 നാസിം അന്‍സാറുല്ലാഹ് പാലക്കാട - തൃശൂര്‍ ജില്ല
പി ക്ട
[)
തിത്തി
എന്റെ മരണം ആസന്നമായിരിക്കുന്നുവെന്ന് പ്രതാപവാനായ അല്ലാഹു നിരന്തരമയ ദിവ്യസന്ദേശങ്ങളി (വഹ്യ്) ലൂടെ എന്നെ അറിയിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച് തുടര്‍ച്ചയായി എനിക്ക് ലഭിച്ച അവന്റെ വെളിപാടുകള്‍ എന്റെ അസ്തിത്വത്തെ അടിമേല്‍ മറിക്കുകയും ഈ ജീവിതം എനിക്ക് മരവിപ്പുള്ളതാക്കുകയും ചെയ്തു, അതിനാല്‍ എന്റെ സുഹൃത്തുക്കള്‍ക്കും,എന്റെ വാക്കു കളില്‍ നിന്ന് പ്രയോജനമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ചില ഉപദേശങ്ങള്‍ എഴുതുന്നത് ഉചിതമായിരിക്കുമെന്ന് ഞാന്‍ കരുതി. ആദ്യമായി ഞാന്‍, എന്റെ മരണത്തെക്കുറിച്ച് അറിവ് നല്‍കിക്കൊണ്ട്; ഇത് എഴുതാന്‍ എനിക്ക് പ്രേരണ നല്‍ കിയ അറബിയിലുള്ള വഹ്യിനെ കുറിച്ച് അറിയിക്കാം.തുടര്‍ന്ന് ഉര്‍ദുവിലുള്ള വഹ്യും എഴുതുന്നതായിരിക്കും. അവ ചുവടെ ചേര്‍ക്കുന്നു. അല്ലാഹു പറയുകയാണ്.
രചി പല് ാപ്‌്്_ ജ്(പ്ട് ധ്യ ടല്ടികപിക്പ്യടംധ്ു പ്ക്കപ്ക ട്ട പകിട
മല ഥി ടിക്കി
നി ക കാല വ കഷ യി ചവ ധ ചവ ്ചപു
6 അല്‍വസിയ്യത്ത്
“നിമ്റെ സമയം ആസ്സന്നമായിരിക്കുകയാണ്. നിനക്ക് അചമാന ഹേതുവാകുന്ന കാര്യങ്ങളൊന്നും തന്നെ നാം അവശേഷച്ഛിക്കുന്തതല്ല. നിന്നെ സംബ ന്ധിച്ച് ദൈവത്താത് നിശ്ചയിച്ച കാഥ്ഥവഗി അല്പം മഠ്രതമേ അവശേഷിക്കു ന്നുകൂളു. നിനക്ക് ദുഷ്പേ തിന് കാരണമാകുന്ന സരവ ആക്കഷേച്ചങ്ങളും നാം ദുര?ക രിക്കുകയും അകറ്റുകയും ചെയ്യുന്നതാണ്. എതിരാളികളെ സംബന്ധിച്ച് നാം ചെയ്ത (പവച്‌ന ങ്ങളിത്മി നിന്ന് ചിലത് നിനക്ക് കാണിച്ചു തരുന്നാതിനും അമള്ലെങ്കുത് നിനക്ക് മരണം തരുന്തതിനും നമു ക്ക് കഴിയുന്നതാണ്. നിമ്റെ മരണം ഞാനി സം;്ഹിത നായ അവസ്ഥയിരത് ആയിരിക്കും. നിറെ സത്യസാ ൭94൮ തത നുകൂള വ്യക്തമായ അടയോളങ്ങശ് ഞാനെ പ്പോഴും നിലനിരീത്തും. നിന്നോട് വാഗ്ദാനം ചെയ്യുപ്ലെ/ ട്ത് സമിപന്ധഥ്ഥുമാണ്. നിനക്ക് ഇറക്കപ്പെട് നിന്റെ നാഥന്റെ അനുഗ്രഹങ്ങള്‍ ജനങ്ങശിക്ക് അറിയിച്ചു കൊടുക്കു ൨0. ദൈവഭക്തിയും ക്ഷമയും കൈ ക്കൊകൂളുന്ന സജ്ജനങ്ങളുടെ ഗ്രതിഫലം അല്ലാഹു ഒരിക്കലും പാഴാക്കുന്തതല്ല.
ഇവിടെ “നിന്റെ അപമാനത്തിന് കാരണമാകുന്നതും മാന്യ തയ്ക്ക് കളങ്കം ചാര്‍ത്തുന്നതുമായ പ്രസ്താവനകള്‍ അവശേഷി പ്പിക്കുകയില്ല'” എന്നുള്ള അല്ലാഹുവിന്റെ അരുളപ്പാടുകള്‍ക്ക് രണ്ടു വിവക്ഷകളുണ്ടെന്ന സംഗതി ശ്രദ്ധിക്കേണ്ടതാണ്. അവയിലൊന്ന് അപമാനിക്കുകയെന്ന ഉദ്ദേശത്തോടു കൂടി പ്രസിദ്ധീകരിക്കുന്ന ആക്ഷേപങ്ങളെ ദുരീകരിക്കുകയും അവയെ നാമാവശേഷമാക്കു കയും ചെയ്യും എന്നതാണ്. രണ്ടാമത്തേത്, തങ്ങളുടെ കുത്സിത പ്രവര്‍ത്തനങ്ങളില്‍ നിന്നും ദുഷിച്ച വാക്കുകള്‍ നിന്നും പിന്തിരി യുന്നില്ലെങ്കില്‍ അത്തതരം ആക്ഷേപകരെ ഈ ഭൂതലത്തില്‍ നി ന്നു തന്നെ നിര്‍മ്മാജനം ചെയ്യുന്നതായിരിക്കും എന്നതുമാണ്. ഇവര്‍ പൂര്‍ണ്ണമായി നാശമടയുന്നതോടുകൂടി ഇവരുടെ നിരര്‍ത്ഥ കങ്ങളായ ആക്ഷേപങ്ങളും നാമാവശേഷമാകുന്നതായിരിക്കും.
7 അല്‍വസിയ്യത്ത്
അതിനുശേഷം അല്ലാഹു എന്റെ മരണത്തെ സംബന്ധിച്ച് ഉര്‍ദുഭാഷയില്‍ ഇപ്രകാരം വെളിപാടിറക്കി.
2൧% കി ച; ഗ്ഗ ഥ് ചര്? ച്ച് ഗ്ച ക് ൮ ലക് മിക (
“വളരെ കുറച്ച് ദിവസ്സങ്ങശി മരുതം അവശേഷിക്കുന്നു. എല്ലാവരുടെയും മേത് ദു:ഖത്ത?ന്റെ നഴത്ത് വഴുനാ ആ ദിവസം. താിരിച്ചയായും ഇത് ഉണ്ടാവുക തനൊ ചെയ്യും// അതിനുശേഷമാണ് നിന്നെ സാബന്ധഥിച്ച് കാര്യം സാഭവിക്കുക. എല്ലാ ആപത്തുകളും ദിവ്യാ ത്ഭുതങ്ങളും (പപചഞ്ചാ കാണ്ച്ച്ചത!നുശേഷമേ നിന്റെ മരണം സംഭവിക്കുകയുകൂളു. ”
ആപത്തുകളെ സംബന്ധിച്ച് എനിക്ക് അറിവ് നല്‍കപ്പെട്ട രിക്കുന്നു. അത് പ്രകാരമാണ്. “ലോകത്തിന്റെ എല്ലാ ഭാഗങ്ങ ളിലും മരണം നാശം വിതക്കുന്നതാണ്. ശക്തമായ ഭൂകമ്പങ്ങള്‍ സംഭവിക്കും. അത് അന്ത്യനാളിന്റെ മാതൃക ആയിരിക്കും. ഭൂമി കീഴ്‌മേല്‍ മറിക്കപ്പെടും. അധികം പേരുടേയും ജീവിതം ദുസ്സഹ മായിത്തീരും. എന്നാല്‍ പശ്ചാത്തപിക്കുകയും, പാപങ്ങളില്‍ നി ന്ന് വിമുക്തരാവുകയും ചെയ്യുന്നവരുടെ മേല്‍ അല്ലാഹു കരുണ ചൊരിയുന്നതാണ്. പ്രവാചകന്മാരഖിലവും ഈ കാലഘട്ടത്തെ ക്കുറിച്ച് ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ട്. അതു പോലെജയെല്ലാം സംഭവിക്കേണ്ടത് അത്യാവശ്യമാകുന്നു. എന്നാല്‍ ഹൃദയത്തെ ടജുവാക്കകുകയും അല്ലാഹുവിന്റെ തൃപ്തികരമായ പന്ഥാവി ലൂടെ ചരിക്കുകയും ചെയ്യുന്നവര്‍ക്ക് ഒരുവിധത്തിലുള്ള ഭയവും, ദു:ഖവും ഉണ്ടാകുന്നതല്ല. അല്ലാഹു എന്നെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.”
“ന എന്റെയടുക്കല്‍ നിന്നുള്ളൂ ഒരു താക്ക? തുകാ രനാകുന്തു. സജ്ജനങ്ങളില്‍ കുറ്റവാളികളെ വ്യത!
അല്‍വസിയ്യത്ത്
തിക്തമാക്കുന്നതിനു വേങടിയാണ്. ന്ഥം നിനെ അയ ച്ചിതിക്കുനാത്. ” വീണ്ടും പറയുന്നു:
ധ്്ച ഗ്ഗ പ്ര ക്‌ം ഗല്ധ്ല്ധംഥ്‌്ഷ്ചച്ച് ക്ത
“മ്ലോകത്ത് ഒരു താക്കിതുകാരനീ ൨൩൬. എന്താതി ജനങ്ങശ് അദ്ദേഹത്തെ സ്ഥികതിച്ചില്ല. എന്നാത് അല്ലാഹു അദ്ദേഹത്തെ സ്ഥ്കതിക്കുകയും അദ്ദേഹ ത്ത ന്റെ സത്യത്തെ ശക്തിമത്തായ ആക്രമണങ്ങ ളോടുകുടി വെളിച്ലെടുത്തുകയും ചെയ്യുന്നതാണ്. "ഞാനീ നിനക്ക് ഒരുപാട് അനുധഗഹം ചൊതിയും. എസഡ്തത്തേഴളമെന്നാത് രാജാക്കന്മാര്‍ നിന്റെ വസ്(ത ങ്ങളിതി നിന്ന് അനു(ഗഹം തേടും.
ഭാവി കാലത്ത് വെളിപ്പെടാന്‍ പോകുന്ന അതിഭയാനകമായ ഒരു ഭൂകമ്പത്തെപ്പറ്റി എനിക്ക് ഇപ്രകാരം അറിവ് തന്നിരിക്കുന്നു. അല്ലാഹു പറഞ്ഞു.
“ാഡ്ചുശ്ച്ധിക്്വശ് “വമ്സന്തം വിങ്ങും വന്തു. ദൈവവചനം ഒരിക്കല്‍ കുട്! ഫുരീത്ത?യായി. ”
അതിനാല്‍ അതി ശക്തമായ ഭൂകമ്പം വരേണ്ടത് അനിവാര്യ മാണ്. എന്നാല്‍ സാത്വിക ഇതില്‍ നിന്ന് സുരക്ഷിതരായിരിക്കും.
“1. ലോകം കണ്ണ് തുറന്നെങ്കില്‍ കാണുമായിരുന്നു. ഞാന്‍ ഈ നൂറ്റാണ്ടിന്റെ തലക്കല്‍ വന്നിരിക്കുന്നു. പതിനാലാം നൂറ്റാണ്ടിന്റെ നാലില്‍ ഒരുഭാഗം കഴിഞ്ഞുപോയിരിക്കുന്നു. ഹദീസിലെ പ്രവചനമനുസരിച്ച് ഞാന്‍ വാദിച്ച സമയത്ത് റമസാന്‍ മാസത്തില്‍ സുര്യര്രഹണവും ചന്ദ്രരഗഹണവും സംഭവിച്ചു. പ്ലേഗും നാട്ടില്‍ പ്രകടമായി. ഭൂകമ്പ ങ്ങളും വന്നു. ഇനിയും അതു ഉണ്ടാകുന്നതാണ്. എന്നാല്‍ ഭാതിക ജീവിതത്തില്‍ ഉന്മത്തരായി കഴിയുന്നവരുടെ കാര്യം അഹോ കഷ്ടം! അവര്‍ എന്നെ സ്വീകരിച്ചില്ല.
9 അല്‍വസിയ്യത്ത്
ആയതിനാല്‍ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി സജ്ജനങ്ങളായി ത്തീരുകയും ദൈവഭക്തി കൈക്കൊള്ളുകയും ചെയ്യുക. ആ ദിവ സത്തെ ഭയത്തില്‍ സമാധാനം പ്രാപിക്കാന്‍ ഇന്ന് അല്ലാഹുവിനെ ഭയപ്പെടുവീന്‍! തീര്‍ച്ചയായും ആകാശം ചിലത് വെളിപ്പെടുത്തും. ഭൂമിയും ചിലത് പുറത്തുകൊണ്ടുവരും എന്നാല്‍ അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ സുരക്ഷിതരായിരിക്കും.
ധാരാളം അപകടങ്ങള്‍ സംഭവിക്കുമെന്നും പല ആപത്തുക ളും ഭൂമിയില്‍ ഇറങ്ങുമെന്നും അല്ലാഹു എന്നെ അറിയിക്കുന്നു. ഇതില്‍ ചിലത് എന്റെ ജീവിതകാലത്തും ചിലത് എനിക്ക് ശേ ഷവും വെളിപ്പെടുന്നതാണ്. ഈ പ്രസ്ഥാനത്തിന് അവന്‍ കുറച്ച് എന്റെ കൈകളാലും കുറച്ച് എനിക്ക് ശേഷവും പൂര്‍ണ്ണമായ അഭിവൃദ്ധി നല്‍കും.
ഇത് അല്ലാഹുവിന്റെ സനാതന നിയമമാകുന്നു. അവന്‍ മനുഷ്യനെ ഈ ഭൂമിയില്‍ സൃഷ്ടിച്ചതു മുതല്‍ക്കേ പ്രവാചക ന്മാരെയും ദൂതന്‍മാരേയും സഹായിക്കുന്നതിനും അവര്‍ക്ക് വിജയം നല്‍കുന്നതിനും വേണ്ടി ഈ നിയമം സദാ പ്രകടമാ ക്കിക്കൊണ്ടിരിക്കുന്നു. അല്ലാഹു പറയുന്നു. പി ധ്യ ലം വിജയം കൊണ്ട് വിവക്ഷ ഇതാണ്: പ്രവാചകന്‍മാരുടേയും ദൂതന്‍മാരുടേയും ഉദ്ദേശ്യം അല്ലാഹുവിന്റെ (ന്യായപൂര്‍ത്തി) ഭൂമി യില്‍ പൂര്‍ത്തിയാവുകയും ആര്‍ക്കും അതിനെ എതിരിടാന്‍ കഴി യാതിരി ക്കുകയും ചെയ്യുകയെന്നതാണ്. അതേപ്പോലെ അല്ലാഹു അവരുടെ സത്യം ലോകത്ത് ശക്തമായ ദൃഷ്ടാന്തങ്ങള്‍ മുഖേന വെളിപ്പെടുത്തുന്നു. അവര്‍ ലോകത്ത് പ്രചരിപ്പിരക്കുവാന്‍ ആഗ്ര ഹിക്കുന്ന സന്മാര്‍ഗ്ഗത്തിന്റെ ബീജാവാപം അവരുടെ കരങ്ങളാല്‍ ചെയ്യിക്കുന്നു. എന്നാല്‍ ഇതിന്റെ പൂര്‍ത്തീകരണം അവരുടെ കരങ്ങളാല്‍ നിര്‍വൃഹിപ്പിക്കപ്പെടുന്നില്ല. മറിച്ച്, ബാഹ്യമായി പ രാജയ ഭീതി നിലനില്‍ക്കെ അവന്‍ അവര്‍ക്ക് (പ്രവാചകന്മാര്‍ക്ക്) മരണം നല്‍കുന്നു. ഇതിലൂടെ എതിരാളികള്‍ക്ക് പരിഹാസ
തന്റെ പ്രവാചകന്മാര്‍ വിജയം പ്രാപിക്കുക തന്നെ ചെയ്യുമെന്ന് അല്ലാഹു രേഖപ്പെ ടൂത്തിയിരിക്കുന്നു.(അല്‍മുജാദല - 22)
10 അല്‍വസിയ്യത്ത്
കുത്തുവാക്കുകളും, നിന്ദാവചനങ്ങളും ചൊരിയാന്‍ അവന്‍ അ വസരം നല്‍കുന്നു. അങ്ങനെ അവര്‍ പരിഹസിക്കുന്നത് പാര മൃത്തിലെത്തിയതിനു ശേഷം അവന്‍ തന്റെ ശക്തിയുടെ മറ്റൊരു കരം പ്രത്ൃക്ഷപ്പെടുത്തുന്നു. അങ്ങനെ ഏറെക്കുറെ അപൂര്‍ണ്ണത യില്‍ കിടന്നിരുന്ന പ്രസ്തുത ഉദ്ദേശ്യങ്ങള്‍ പരിപൂര്‍ണ്ണത പ്രാപി ക്കുന്നതിനു വേണ്ട സാമ്രഗികള്‍ അവന്‍ സൃഷ്ടിക്കുന്നു.
ചുരുക്കത്തില്‍ രണ്ട് വിധത്തിലുള്ള ദിവ്യശക്തിപ്രഭാവങ്ങ ളാണ് വെളിപ്പെടുന്നത്. ഒന്നാമതായി പ്രവാചകന്‍മാരുടെ കരങ്ങ ളിലൂടെ അല്ലാഹു സ്വയം തന്റെ ദിവ്യശക്തിയുടെ ഹസ്തം (പ്ര കടമാക്കുന്നു. രണ്ടാമതായി പ്രവാചകന്റെ വഫാത്തിനുശേഷം പ്രയാസങ്ങളെ അഭിമുഖികരിക്കേണ്ടിവരികയും ശ്ര്രുക്കള്‍ ശക്തിയാര്‍ജ്ജിക്കുകയും പ്രവര്‍ത്തനങ്ങള്‍ താറുമാറായെന്ന് കരു തപ്പെടുകയും ജമാഅത്ത് നാമാവേശഷമാവുമെന്നു ശ്രതുക്കള്‍ ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ ജമാഅത്തിലെ അംഗങ്ങള്‍ അങ്കലാപ്പിലകപ്പെടുകയും അവരുടെ സ്വൈര്യം ചോര്‍ന്ന് പോ വുകയും,തുടര്‍ന്നു പല നിര്‍ഭാഗ്യവാന്മാരും മുര്‍ത്തദ്ദാവാനുള്ള (മതനിരാസം) വഴി അവലംഭിക്കുകയും ചെയ്യുന്നു. അപ്പോള്‍ അല്ലാഹു തന്റെ അതിമഹത്തായ ദിവ്യശക്തി ഒരിക്കല്‍കൂടി വെളിപ്പെടുത്തിക്കൊണ്ട് വീഴാനാവുന്ന ജമാഅത്തിനെ സംരക്ഷി ക്കുന്നു. അതിനാല്‍ അന്ത്യം വരെ സഹനം കൊള്ളുന്നവര്‍ അല്ലാ ഹുവിന്റെ ഈ അത്ഭുത ദൃഷ്ടാന്തം ദര്‍ശിക്കുന്നതാണ്. ഹസ്റത്ത് അബൂബക്കര്‍ സിദ്ദീഖി (റ) ന്റെ കാലത്ത് സംഭവിച്ചതുപോലെ, ഹസ്റത്ത് മുഹമ്മദ് മുസ്തഫാ (സ) തിരുമേനിയുടെ വേര്‍പാട്. അകാലത്തുണ്ടായ ഒരു വേര്‍പാടായിരുന്നുവെന്നു മനസ്സിലാ ക്കപ്പെടുകയും ദു:ഖഭാരത്താല്‍ സഹാബിമാര്‍ പരിഭ്രാന്തരാ വുകയും വളരെയേറെ ഗ്രാമീണവാസികള്‍ ഇസ്ലാംമതം ഉപേ ക്ഷിക്കുകയും ചെയ്തു. അപ്പോള്‍ അല്ലാഹു ഹസ്റത്ത് അബൂ ബക്കര്‍ സിദ്ദീഖി(൪)നെ എഴുന്നേല്‍പ്പിച്ചുകൊണ്ട് വീണ്ടും തന്റെ ദിവ്യശക്തിയുടെ മാതൃക കാണിക്കുകയും ഇസ്ലാമിനെ നാ മാവശേഷമാക്കപ്പെടുന്നതില്‍ നിന്ന് താങ്ങിനിര്‍ത്തുകയും ചെയ്തു.
രിച്ച് ച്ച ച്ചി:
11 അല്‍വസിയ്യത്ത്
എന്ന ഖുര്‍ആന്‍ വചനത്തില്‍ പറഞ്ഞപ്രകാരം “ഭയത്തിനു ശേഷം നാം അവരുടെ കാല്‍പാദങ്ങളെ സുദ്യഡമാക്കുന്നു” വെന്ന വാഗ്ദാനം അല്ലാഹു പൂര്‍ത്തിയാക്കിക്കാണിച്ചു. ഇങ്ങനെ തന്നെ യാണ് ഹദ്റത്ത് മൂസാനബി(അ)യുടെ കാലത്തും സംഭവിച്ചത്. വാഗ്ദാനപ്രകാരമുള്ള ലക്ഷ്യസ്ഥാനത്ത് ബനു ഇധ്രായില്യരെ എത്തിക്കുന്നതിനു മുമ്പേത്തന്നെ ഹദ്റത്ത് മൂസാ (അ) ഈജിപ് റ്റിന്റെയും പാലസ്തീനിന്റെയും മാര്‍ഗ്ഗ മധ്യേ വഫാത്തായി. ആ മഹാത്മാവിന്റെ വിയോഗം ഇസ്റായീല്‍ മക്കളില്‍ വലിയ ദു:ഖഭാ രമുണ്ടാക്കി. എത്രത്തോളമെന്നാല്‍ ഇസ്റായീല്‍ സന്തതികള്‍, ഹസ്റത്ത് മുസാ നബി(അ)യുടെ അകാല ചരമത്തിലും, സഹി ക്കാനാവാത്ത വേര്‍പാടിലും മനം നൊന്ത് 40 ദിവസം കണ്ണൂനീര്‍ വാര്‍ത്തിരുന്നതായി തൌറാത്തില്‍ എഴുതിയിരിക്കുന്നു. ഹദ്റത്ത് ഈസാ നബി(അ) യുടെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചത്. കുരിശു സംഭവസമയത്ത് ശിഷ്യന്മാരെല്ലാം ഛിന്നഭിന്നമാവുകയും ആ കൂട്ടത്തില്‍ ഒരാള്‍ മതം ഉപേക്ഷിക്കുകയും ചെയ്തു.
അതുകൊണ്ട് അല്ലയോ പ്രിയപ്പെട്ടവരേ, എതിരാളികളുടെ നി രര്‍ത്ഥകങ്ങളായ രണ്ട് ആഹ്ലാദങ്ങളെ തകര്‍ക്കുന്നതിനു വേണ്ടി തന്റെ സനാതന നടപടിയനുസരിച്ച് ഇപ്രകാരം അല്ലാഹു രണ്ടു വിധം ദിവ്യശക്തികള്‍ പ്രകടമാക്കുന്നു. ആയതിനാല്‍ ഇനി അല്ലാഹു തന്റെ സനാതനമായ നടപടിക്രമം ഉപേക്ഷിച്ചു കളയു മെന്നത് സംഭവ്യമല്ല. അതിനാല്‍ ഞാന്‍ നിങ്ങളോട വിവരിച്ച ഈ കാര്യങ്ങള്‍ കാരണം നിങ്ങള്‍ കുണ്ഠിതരും മനംക്ലേശമുള്ള വരും ആകരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് രണ്ടാമത്തെ ദിവ്യ ശക്തി പ്രഭാവം ദര്‍ശിക്കേണ്ടത് അത്യാവശ്യമാകുന്നു. അതി ന്റെ ആഗമനം നിങ്ങള്‍ക്ക് ഗുണകരമാണ് !. എന്തുകൊണ്ടെന്നാല്‍ അത് ശാശ്വതവും അതിന്റെ ശൃംഖല അന്ത്യനാള്‍ വരെ മുറിഞ്ഞുപോ കാത്തതുമാണ്. ഞാന്‍ പോകാത്തിടത്തോളം രണ്ടാമത്തെ ദിവ്യശക്തി വരാന്‍ സാധ്യമല്ല. ഞാന്‍ പോയാല്‍, അല്ലാഹു നി ങ്ങള്‍ക്കു വേണ്ടി രണ്ടാം ദിവ്യശക്തിയെ അയക്കും. “ബറാഹീ നെ അഹ്മദിയ്യാ"യിലെ അല്ലാഹുവിന്റെ വാഗ്ദാനമനുസരിച്ച് അത് എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ആ വാഗ്ദാനം എന്നെക്കുറിച്ചുള്ളതല്ല. മറിച്ച്, അത് നിങ്ങളെപ്പറ്റിയുള്ളതാകു
12 അല്‍വസിയ്യത്ത്
ന്നു. അല്ലാഹു പറയുന്നു “നിന്നെ പിന്‍പറ്റുന്ന ഈ ജമാഅത്തിന് അന്യരുടെ മേല്‍ അന്ത്യദിനം വരെ ഞാന്‍ വിജയം നല്‍കുന്ന താണ്.” അതിനാല്‍ എന്റെ വേര്‍പാടിന്റെ ദിനം നിങ്ങളില്‍ പ്ര കടമാകേണ്ടതും അനന്തരം ശാശ്വത വാഗ്ദനത്തിന്റെ ദിനം വെളിപ്പെടുടേണ്ടതും നിര്‍ബന്ധമാകുന്നു. നമ്മുടെ ദൈവം സത്ൃ വാനും വിശ്വസ്തനും വാഗ്ദാനം പാലിക്കുന്നവനുമാണ്. അവന്‍ വാഗ്ദാനം ചെയ്തതെല്ലാം നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്. ഈ ദിവസം ലോകവസാനത്തിന്റെ ദിനമായാലും വലിയ ആപ ത്തുകള്‍ ഇറങ്ങേണ്ട സമയമായാലും അവന്‍ വിവരമറിയിച്ചു കാര്യങ്ങല്ലാം പൂര്‍ത്തിയാകുന്നത് വരെ ഈ ലോകം നിലനില്‍ ക്കുക തന്നെ ചെയ്യും. ഞാന്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഒരു ദിവ്ൃശക്തിയുടെ രൂപത്തിലാണ് വന്നിട്ടുള്ളത്. ഞാന്‍ ഒരു ദൈവിക സമ്പൂര്‍ണ്ണ ശക്തിപ്രഭാവവുമാകുന്നു. എനിക്കുശേഷം ചില വ്യക്തികളുണ്ടാവും. അവര്‍ രണ്ടാം ദിവ്യശക്തിയുടെ പ്ര തീകങ്ങളായിരിക്കും. അതിനാല്‍ നിങ്ങളെല്ലാവരും ഒത്തുചേര്‍ന്ന് അല്ലാഹുവിന്റെ രണ്ടാം ദിവ്യശക്തിയെ പ്രതീക്ഷിച്ചുകൊണ്ട് പ്രാ ര്‍ത്ഥനയില്‍ നിരതരാവുക. കൂടാതെ ഈ ദ്വിതീയ ദിവ്യശക്തി ആകാശത്തുനിന്നു വെളിവാകുകയും നിങ്ങളുടെ ദൈവം കഴിവു റ്റവനാണെന്നു കാണിച്ചുതരുമാറാവുകയും ചെയ്യുന്നതുവരെ മുഴു വന്‍ ജമാഅത്തുകളിലെയും സുകൃതവാന്മാര്‍ ഓരോ നാട്ടിലും ഒരുമിച്ചുകൂടി ദുആ ചെയ്തുകൊണ്ടിരിക്കേണ്ടതാണ്. തങ്ങളുടെ മരണം സമീപസ്ഥമാണെന്ന് കരുതിക്കൊള്ളുക. ആ നിമിഷം ഏതു സമയത്താണ് ആസന്നമാകുകയെന്ന് നിങ്ങള്‍ അറിയുന്നില്ല.
എനിക്കുശേഷം എന്റെ ജമാഅത്തിലെ വിശുദ്ധഹൃദയമുള്ള മഹത് വ്യക്തി എന്റെ നാമത്തില്‍ ജനങ്ങളില്‍ നിന്ന് ബയ് അത്ത് വാങ്ങട്ടെ. “ ലോകത്തിന്റെ വിവിധ ജനസമൂഹങ്ങളില്‍ നിവ സിക്കുന്ന സല്‍പ്രകൃതക്കാരായ ആളുകള്‍ അവര്‍ ഏഷ്യയിലാ
“2, ഇങ്ങനെയുള്ളവരുടെ തെരഞ്ഞെടുപ്പ് സത്യവിശ്വാസികളുടെ യോജിച്ചുള്ള അഭി പ്രായത്തോടെയായിരിക്കണം നടക്കേണ്ടത്. എന്റെ പേരില്‍ “ബയ്അത്ത്” വാങ്ങിക്കു വാന്‍ അര്‍ഹനാണെന്ന് 40 വിശ്വാസികള്‍ ആരെപ്പറ്റിയാണോ യോജിച്ച അഭിപ്രായത്തി ലെത്തുന്നത് അയാള്‍ ബൈഅത്ത് വാങ്ങുവാന്‍ അധികാരമുള്ള ആളായിരിക്കും.(ര സ്തുത വ്യക്തി സ്വയം മാതൃതകായോഗ്യനായിരിക്കുകയും വേണം. നിന്റെ ജമാ അത്തിന് വേണ്ടി നിന്റെ സന്താനങ്ങളില്‍ നിന്ന് ഒരാളെ എഴുന്നേല്‍പ്പിക്കുമെന്നും
13 അല്‍വസിയ്യത്ത്
യാലും, യൂറോപ്പിലായാലും അവരെയെല്ലാം താഹീദിലേക്ക് (ദൈവത്തിന്റെ ഏകത്വത്തിലേക്കു ആകര്‍ഷിക്കുകയും തന്റെ ദാസ ന്മാരെ ഏകമതത്തില്‍ ഒരുമിച്ചുകൂട്ടുകയുമെന്നതാണ് അല്ലാഹു ഇച്ഛിക്കുന്നത്.
ഈ ഉദ്ദേശ്യത്തിനുവേണ്ടിയാണ് ഞാന്‍ ഭൂതലത്തില്‍ അയക്ക പ്പെട്ടിരിക്കുന്നത്. അതിനാല്‍ സൌഈമ്ൃതയിലും സല്‍സ്വഭാവത്തിലും പ്രാര്‍ത്ഥനയിലും ഈന്നിക്കൊണ്ട് നിങ്ങള്‍ ഈ ഉദ്ദേശ്യത്തെ പി ന്‍പറ്റുക അല്ലാഹുവില്‍ നിന്ന് പരിശുദ്ധാത്മാവിനാല്‍ അനുഗൃഹീ തനായ ആരെങ്കിലും എഴുന്നേല്‍ക്കുന്നതുവരെ എനിക്കുശേഷം നിങ്ങളെല്ലാവരും യോജിച്ചു പ്രവര്‍ത്തിക്കുക.
കൂടാതെ, അനുകമ്പ കാണിച്ചുകൊണ്ടും സ്വന്തം ആത്മാക്ക ളെ പവിത്രപ്പെടുത്തിക്കൊണ്ടും നിങ്ങള്‍ പരിശുദ്ധാത്മാവിന്റെ അംശം സ്വാംശീകരിക്കുക. കാരണം പരിശുദ്ധാത്മാവ് കൂടാതെ യഥാര്‍ത്ഥ ദൈവഭക്തി കരസ്ഥമാക്കാന്‍ സാധ്യമല്ല. ദൈവ്പ്രീ തി കരസ്ഥമാക്കുന്നതിന് ശാരീരികേച്ചുകള്‍ പരിപൂര്‍ണ്ണമായും പ രിത്യജിച്ച് ഏറ്റവും ഞെരുങ്ങിയ മാര്‍ഗ്ഗം സ്വീകരിക്കേണ്ടതാണ്. അല്ലാഹുവില്‍ നിന്നകറ്റിക്കളയുന്ന ലാകിക സുഖഭോഗങ്ങളില്‍ വഞ്ചിതരാകരുത്.അല്ലാഹുവിന് വേണ്ടി കയ്പേറിയ ജീവിതം വരി ക്കുക. അല്ലാഹുവിന്റെ തൃപ്തി സംപ്രീതമാകുന്ന വേദന അവന്‍ അനിഷ്ടപ്പെടുന്ന ആനന്ദത്തേക്കാള്‍ ഉത്തമമാണ്. ദൈവ്പ്രീ തി ലഭ്യമാക്കുന്ന പരാജയം ദൈവകോപത്തിന് കാരണമാകുന്ന വിജയത്തേക്കാള്‍ ശ്രേഷ്ഠമാണ്. ദൈവകോപത്തെ അടുപ്പിക്കുന്ന സ്നേഹം വര്‍ജ്ജിക്കുക. നിങ്ങള്‍ പരിശുദ്ധ ഹൃദയത്തോടുകൂടി അവനിലേക്ക് അടുക്കുകയാണെങ്കില്‍ അവന്‍ എല്ലാ മാര്‍ഗ്ഗങ്ങ
അവനെ തന്റെ വഹ്യ് കൊണ്ടും സാമിപ്യം കൊണ്ടും പ്രത്യകപ്പെടുത്തുമെന്നും അവന്‍ മുഖേന സത്യം അഭിവൃദ്ധി പ്രാപിക്കുമെന്നും, അധികമായി ജനങ്ങള്‍ സത്യം സ്വീകരിക്കുകയും ചെയ്യുന്നതാണെന്നും അല്ലാഹു എന്നെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ആദിവസങ്ങളെ കാത്തിരിക്കുക. ആ ഓരോരുത്തരെയും അതാതു കാലത്ത് മാത്രമേ തിരിച്ചറിയുകയുള്ളൂവെന്ന കാര്യം ഓര്‍മ്മിക്കുക. അതിനുമുന്‍പ് ആ വൃക്തിയെ ഒരു സാധാരണ വ്യക്തിയായി കണ്ടേക്കാം. അല്ലെങ്കില്‍ ഏതെങ്കിലും വഞ്ചനത്മകമായ ചിന്തകളാല്‍ അയാള്‍ ആക്ഷേപാര്‍ഹനായി തോന്നിയേക്കാം. ഒരു പൂര്‍ണ്ണ മനുഷ്യനാ യിത്തീരേണ്ടവ്യക്തി അതിനുമുന്‍പ് ഗര്‍ഭാശയത്തില്‍ ഒരു (്രൂണത്തിന്റെയോ രക്തപി ണ്ഡത്തിയോ രൂപത്തിലായിരിക്കുന്നതുപോലെ.
14 അല്‍വസിയ്യത്ത്
ളിലും നിങ്ങളെ സഹായിക്കുന്നതായിരിക്കും. ഒരു ശ്രതുവിനും നിങ്ങള്‍ക്ക് നഷ്ടം വരുത്തുവാന്‍ സാധ്യമല്ല. നിങ്ങള്‍ക്ക് മുന്നില്‍ മരണത്തിന്റെ ദൃശ്യം പ്രകടമാവും വിധം നിങ്ങള്‍ നിങ്ങളുടെ തൃപ് തികളും നിങ്ങളുടെ സുഖാനുഭൂതികളും നിങ്ങളുടെ അന്തസ്സും തൃജിച്ചുകൊണ്ട് അവന്റെ പാതയില്‍ കയ്പേറിയ ജീവിതം ന യിക്കുന്നതു മുഖേനയല്ലാതെ നിങ്ങള്‍ക്ക് മറ്റുവിധത്തിലൊന്നും ദൈവപ്രീതി കരസ്ഥമാക്കാന്‍ സാധ്യമല്ല. എന്നാല്‍ ഈ പ്രയാസ ങ്ങള്‍ സഹിക്കുകയാണെങ്കില്‍ നിങ്ങള്‍ ഒരു ഓമനപ്പൈതലിനെ പ്പോലെ ദൈവത്തിന്റെ മടിത്തട്ടില്‍ വന്നു ചേരുന്നതാണ്. നിങ്ങള്‍ മുന്പ് കടന്നുകഴിഞ്ഞ ഭക്തന്മാരുടെ അനന്തരാവകാശികളാക്കപ്പെ ടുന്നതുമാണ്. സര്‍വൃവിധ അനുഗ്രഹങ്ങളുടെയും കവാടങ്ങള്‍ നി ങ്ങള്‍ക്കു വേണ്ടി തുറക്കപ്പെടുന്നതാണ്, പക്ഷേ, ഇത്തരക്കാര്‍ വളരെ വിരളമാണ്!
അല്ലാഹു എന്നെ സംബോധന ചെയ്തുകൊണ്ട് പറഞ്ഞു; തഖ്വ (ഭയഭക്തി) ഹൃദയത്തില്‍ നടേണ്ട മരമാണ്. തഖ്വ പ രിപോഷിപ്പിക്കപ്പെടുന്ന വെള്ളം കൊണ്ടു തന്നെയാണ് മുഴുവന്‍ തോട്ടവും സേചനം ചെയ്യപ്പെടുന്നത്. തഖ്വയാകുന്ന തായ്വേര്‍ ഇല്ലെങ്കില്‍ സര്‍വ്വവും നിഷ്ഫലമാണ്. അത് നിലനില്‍ക്കുകയാ ണെങ്കില്‍ എല്ലാം നിലനില്‍ക്കുന്നതുമാണ്. സത്യാചിത്തമല്ലാത്ത വെറും നാവ് കൊണ്ട് ദൈവത്തെ അന്വേഷിക്കുന്നുവെന്ന നി രര്‍ത്ഥകമായ വാദം കൊണ്ട് മനുഷ്യന്‍ എന്ന് പ്രയോജനമാണു ള്ളത്? നോക്കുക, ഞാന്‍ സത്യം സത്യമായും പറയുന്നു, ദീനിന്റെ കൂടെ ഭാതികത കലര്‍ത്തുന്നവര്‍ നാശമടഞ്ഞവരാകുന്നു. ഉദ്ദേശ്യ ങ്ങള്‍ പൂര്‍ണ്ണമായും അല്ലാഹുവിനല്ലാതെ കുറച്ച് അല്ലാഹുവിനും കുറച്ച് ഭാതികതക്കുമായിട്ടുള്ള അത്തരം ആത്മാക്കളുമായി ന രകം വളരെ സമീസ്ഥമാണ്. ഭാതികതയുടെ ഒരു അണുമാത്ര യെങ്കിലും നിങ്ങളുടെ ഉദ്ദേശ്യങ്ങളില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ നി ങ്ങളുടെ എല്ലാ ആരാധനകളും വ്യര്‍ത്ഥമാകുന്നു. ഈ അവസ്ഥ യില്‍ നിങ്ങള്‍ ദൈവത്തെയല്ല മറിച്ച്, ശൈത്വാനെയാണ് അനു ധാവനം ചെയ്യുന്നത്. ഇത്തരമൊരു അവസ്ഥയില്‍ ദൈവം നി ങ്ങളെ സഹായിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട. മറിച്ച്, ഈ നിലയില്‍ നിങ്ങള്‍ ഭൂമിയിലെ കീടങ്ങളായിരിക്കും. കീടങ്ങള്‍
15 അല്‍വസിയ്യത്ത്
നശിക്കുന്നതുപോലെ ഏതാനും ദിവസങ്ങള്‍ കൊണ്ട് നിങ്ങളും നാശമടഞ്ഞുപോകുന്നതാണ്. അല്ലാഹു നിങ്ങളില്‍ ഉണ്ടാവുക യില്ലെന്നു മാത്രമല്ല, അവന്‍ നിങ്ങളെ നശിപ്പിച്ച് സന്തോഷിക്കു കയും ചെയ്യുന്നതാണ്, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വയം മരണം വരിക്കുകയാണെങ്കില്‍ നിങ്ങള്‍ ദൈവത്തില്‍ വെളിപ്പെടുകയും കൂടാതെ ദൈവം നിങ്ങളോടൊപ്പമുണ്ടായിരിക്കുന്നതുമാണ്. നി ങ്ങള്‍ താമസിക്കുന്ന ഭവനം അനുഗൃഹീതമായിരിക്കും. അതിന്റെ ചുമരുകള്‍ക്ക് മേല്‍ ദൈവകാരുണ്യം വര്‍ഷിക്കപ്പെടുന്നതുമാ ണ്. ഇത്തരം വ്യക്തി താമസിക്കുന്ന പട്ടണവും അനുഗ്ൃഹപൂ ര്‍ണ്ണമായിരിക്കും. നിങ്ങളുടെ ജീവിതവും മരണവും നിങ്ങളുടെ ഓരോ ചലനവും നിങ്ങളുടെ ലാളിത്യവും നിങ്ങളുടെ തീക്ഷണ തയും അല്ലാഹുവിന് വേണ്ടി മാത്രമായിത്തീരുകയും എല്ലാവിധ ആപല്‍ഘട്ടങ്ങളിലും ബുദ്ധിമുട്ടുകളിലും നിങ്ങള്‍ ദൈവത്തെ പ രീക്ഷിക്കാനൊരുങ്ങാതെ, അവനുമായി ബന്ധം വിച്ഛേദിക്കാതെ, മുന്നോട്ടു ഗമിക്കുകയാണെങ്കില്‍ നിങ്ങള്‍ അല്ലാഹുവിന്റെ ഒരു പ്രത്യേക സമുദായമായിത്തീരുന്നതാണെന്ന് ഞാന്‍ സത്യം സത്യമായി പറയുന്നു. ഞാനൊരു മനുഷ്യനായിരിക്കുന്നതുപോ ലെ നിങ്ങളും മനുഷ്യരാകുന്നു. എന്റെ ദൈവം തന്നെയാണ് നി ങ്ങളുടെയും ദൈവം. ആയതിനാല്‍ നിങ്ങള്‍ നിങ്ങളുടെ പരിശുദ്ധ ശക്തികള്‍ നഷ്ടപ്പെടുത്തിക്കളയരുത്. നിങ്ങള്‍ അല്ലാഹുവിങ്ക ലേക്ക് കുനിയുകയാണെങ്കില്‍ നോക്കുക, നിങ്ങള്‍ അവന്റെ ഒരു തിരഞ്ഞെടുക്കപ്പെട്ട സമുദായമായിത്തീരുമെന്ന് അവന്റെ ഇംഗി തമനുസരിച്ച് ഞാന്‍ നിങ്ങളോട് പറയുന്നു. ദൈവത്തിന്റെ പ്ര താപം സ്വന്തം ഹൃദയങ്ങളില്‍ ഈട്ടിയുറപ്പിക്കുക. അവന്റെ ത ഹീദി (ഏകത്പത്തി)ന്റെ ശപഥം വാക്കാല്‍ മാ്രമല്ല, പ്രവൃത്തി യിലൂടെയും ചെയ്തു കാണിക്കുവിന്‍! അങ്ങനെയായാല്‍ അല്ലാ ഹുവും അവന്റെ അനുഗ്രഹാശിസ്സുകള്‍ പ്രാവര്‍ത്തിക രൂപേ ണ നിങ്ങളുടെമേല്‍ പ്രകടമാക്കുന്നതാണ്. വിദ്വേഷത്തില്‍ നി ന്ന് വിട്ടുനില്‍ക്കുക. മുഴുമനുഷ്യകുലത്തോടും സത്യസന്ധമായ അനുകമ്പയോടുകൂടി പെരുമാറുക. നന്മയുടെ എല്ലാ വഴികളും സ്വായത്തമാക്കുക. ഏത് മാര്‍ഗ്ഗത്തിലൂടെയാണ് നിങ്ങള്‍ സ്വീക രിക്കപ്പെടുകയെന്ന് അറിയില്ലല്ലോ.
16 അല്‍വസിയ്യത്ത്
ഞാന്‍ നിങ്ങള്‍ക്ക് സുവാര്‍ത്ത നല്‍കുന്നു! ദൈവസാമീപ്യം കരസ്ഥമാക്കാനുള്ള രംഗം ഒഴിഞ്ഞുകിടക്കുകയാണ്. എല്ലാ ഓരോ സമുദായവും ഭാതികതയെ സ്നേഹിച്ചുകൊണ്ടിരിക്കുക യാണ്. ദൈവം പ്രീതിപ്പെടുന്ന കാര്യങ്ങളിലേക്ക് ലോകത്തിന് ഒരു ശ്രദ്ധയും ഇല്ല. സര്‍വൃശക്തിയോടും കൂടി ഈ കവാടത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു അവരുടെ യോഗ്യത പ്ര കടമാക്കുന്നതിനും അല്ലാഹുവില്‍ നിന്ന് പ്രത്യേക സമ്മാനം നേ ടുന്നതിനുമുള്ള സന്ദര്‍ഭമാണിത്.
അല്ലാഹു നിങ്ങളെ വ്യര്‍ത്ഥമാക്കുമെന്ന് നിങ്ങളൊരിക്കലും കരുതരുത്. ഭൂമിയില്‍ വിതക്കപ്പെട്ട ദൈവകരത്തിലെ ഒരു വിത്താ കുന്നു നിങ്ങള്‍. ഈ വിത്ത് വളരുകയും പുഷ്പ്പിക്കുകയും നാനാ ഭാഗങ്ങളിലേക്ക് അതിന്റെ ശാഖകള്‍ പടര്‍ന്ന് പന്തലിക്കും വിധം ഒരു വടവ്യക്ഷമായിത്തിരുകയും ചെയ്യുമെന്നും ദൈവം അരുള്‍ ചെയ്യുന്നു. ദൈവിക വചനങ്ങളില്‍ വിശ്വസിക്കുകയും ഇടക്കു വെച്ച് ഉണ്ടാകുന്ന പരീക്ഷണങ്ങളില്‍ ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ അനുഗൃഹീതര്‍. പരീക്ഷണങ്ങള്‍ ഉണ്ടാവേണ്ടതും അനിവാര്യമാണ്.എന്തു കൊണ്ടെന്നാല്‍ ആരാണ് തന്റെ ബൈഅ ത്തില്‍ (അനുസരണപ്രതിജ്ഞ) സത്യവാന്‍മാരെന്നും ആരാണ് അസത്യവാന്മാരെന്നും ദൈവം പരീക്ഷിക്കുന്നതിനു വേണ്ടി തന്നെ. ഏതെങ്കിലും പരീക്ഷണത്തില്‍ കാലിടറന്നുവര്‍ അല്ലാഹു വിന് ഒരു നഷ്ടവും വരുത്തുന്നില്ല. മറിച്ച്, നിര്‍ഭാഗ്യം അവനെ നരകത്തിലേക്കെത്തിക്കുന്നു. അവന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു! അവസാനം വരെ സഹനം കൈക്കൊ ള്ളുന്നവര്‍ ആപത്തുകളുടെ ഭൂകമ്പങ്ങള്‍ ഉണ്ടായാലും അപക ടങ്ങളുടെ കൊടുങ്കാറ്റുകള്‍ ആഞ്ഞടിച്ചാലും സമൂഹങ്ങള്‍ പ രിഹസിക്കുകയും പുച്ഛിക്കുകയും ചെയ്താലും ലോകം കഠിന വിദ്വോഷങ്ങളോടെ വര്‍ത്തിച്ചാലും അവര്‍ തന്നെയായിരിക്കും ഒടുവില്‍ വിജയ ശ്രീലാളിതരായിത്തീരുന്നത്. അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ അവര്‍ക്കു വേണ്ടി തുറക്കപ്പെടുന്നതാണ്.
ഞാന്‍ എന്റെ ജമാഅത്തിനെ അറിയിക്കുന്നതിനുവേണ്ടി അല്ലാഹു എന്നെ സംബോധനചെയ്തുകൊണ്ട് പറഞ്ഞു: ഭഭതിക തയുടെ കലര്‍പ്പില്ലാത്ത സത്യവിശ്വാസം, കാപട്യവും, ഭീരുത്വവും
17 അല്‍വസിയ്യത്ത്
കൊണ്ട് പൊടിപുരളാത്ത സത്യവിശ്വാസം അനുസരണത്തിന്റെ ഒരു മേഖലയും ഒഴിഞ്ഞു പോയിട്ടില്ലാത്ത സത്യവിശ്വാസം സ്വീക രിച്ചിട്ടുള്ളുവ. ദൈവത്തിന്റെ ഇഷ്ട ജനമാകുന്നു. ഇവരുടെ പാ ദങ്ങള്‍ തന്നെയാണ് സത്യത്തില്‍ അധിഷ്ഠിതമെന്ന് അല്ലാഹു പറയുന്നു.
അല്ലയോ ശ്രോതാക്കളേ, കേട്ടുകൊള്‍വിന്‍! അല്ലാഹു നി ങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്നത് എന്താണ്? നിങ്ങള്‍ അവന്റേ തായിത്തീരുക എന്നതുതന്നെ. നിങ്ങള്‍ അവനോട് ആകാശ ത്തിലും ഭൂമിയിലും ആരെയും പങ്കുചേര്‍ക്കരുത്. നമ്മുടെ ദൈവം മുമ്പ് ജീവിച്ചിരുന്നതുപോലെ ഇന്നും ജീവിച്ചിരിക്കുന്നു.അവന്‍ സംസാമരിച്ചിരുന്നതുപ്പോലെ ഇപ്പോഴും സംസാരിക്കുന്നവനാ കുന്നു. മുമ്പ് കേട്ടിരുന്നതുപോലെ ഇപ്പോഴും കേള്‍ക്കുകയും ചെയ്യുന്നു. ഇപ്പോള്‍ കേള്‍ക്കുന്നുവെങ്കിലും അവന്‍ സംസാരിക്കു ന്നില്ല എന്ന ധാരണ നിരര്‍ത്ഥകമാകുന്നു. മറിച്ച്, അവന്‍ കേള്‍ക്കു കയും സംസാരിക്കുകയും ചെയ്യുന്നു. അവന്റെ വിശേഷണഗുണ ങ്ങളെല്ലാം അനാദികാലം മുതല്‍ക്കേ ഉള്ളതും ശാശ്വതങ്ങളുമാകു ന്നു. അവന്റെ ഒരു ഗുണവും നിഷ്ക്രിയമല്ല. ഇനി ഒരിക്കലും നി ഷ്ക്രിയമാകുന്നതുമല്ല. അവന്‍ ഏകനും പങ്കുകാരനില്ലാത്തവനു മാകുന്നു. അവന്‍ പുത്തനില്ല, ഭാര്യയുമില്ല. അവന്‍ നിസ്തുല്യനാ യ അദ്വിതീയനുമാകുന്നു. അവനെപ്പോലെ ഒരാളെയും പ്രത്യേക ഗുണത്താല്‍ സവിശേഷപ്പെടുത്തിപ്പെട്ടിട്ടില്ല. അവനു സമാനനാ യി ആരുമില്ല. അവന്‍ അനുഗുണനായും ആരുമില്ല. അവന്റെ ഒരു ശക്തിക്കും കുറവില്ല. അവന്‍ ദൂരസ്ഥനാണെങ്കിലും സമീപസ്ഥനാ കുന്നു. സമീപസ്ഥനാണെങ്കിലും വിദൂരസ്ഥനുമാകുന്നു ജാഗ്രത ദര്‍ശന (കശ്ഫ്) മുള്ളവര്‍ക്ക് അവന്‍ തന്റെ അസ്തിത്വം സദൃശ രൂപേണ വെളിപ്പെടുത്തുന്നു. എന്നാല്‍ അവന്‍ ശരീരമോ രൂപ മോ ഇല്ല. അവന്‍ എല്ലാറ്റിലും മീതെയാകുന്നു. എന്നാല്‍ അവന്‍ കീഴെ മറ്റാരെങ്കിലുമുണ്ടെന്ന് പറയാവതല്ല. അവന്‍ അര്‍ശിലാണ്, പക്ഷേ ഭൂമിയില്‍ ഇല്ലെന്ന് പറയാവതല്ല. അവന്‍ എല്ലാ സമ്പൂര്‍ണ്ണ സവിശേഷഗുണങ്ങളുടെയും സമുച്ചയമാകുന്നു. അവന്‍ എല്ലാ യഥാര്‍ത്ഥ സ്തുതികളുടെയും പ്രതിബിംബവും സര്‍വൃവിധ സദ് ഗുണങ്ങളുടെയും ഉറവിടമാകുന്നു. അവന്‍ എല്ലാ ശക്തികളു
18 അല്‍വസിയ്യത്ത്
ടെയും സമാഹാരമാകുന്നു. എല്ലാ നന്മകളുടെയും ഉത്ഭവസ്ഥാന വും എല്ലാ ഓരോ വസ്തുവിന്റെയും മടക്കസ്ഥാനവുമാണ്. എല്ലാ രാജ്യത്തിന്റെയും അധിപനും അവന്‍ തന്നെ. അവന്‍ എല്ലാ വിധ സമ്പൂര്‍ണ്ണതകളാലും സവിശേഷടപ്പെട്ടവനാകുന്നു. അവന്‍ എല്ലാവിധ ന്യൂനതകളില്‍ നിന്നും ദൌര്‍ബല്യങ്ങളില്‍ നിന്നും പ രിശുദ്ധനാകുന്നു. ആകാശ ഭുമിയിലുള്ളവരെല്ലാം ആരാധിക്കാന്‍ അവന്‍ പ്രത്യേകപ്പെട്ടിരിക്കുന്നു. അവന്‍ മുന്നില്‍ ഒരു കാര്യവും അസാദ്ധ്യമായതല്ല. എല്ലാ ആത്മാക്കളും അവയുടെ ശക്തികളും എല്ലാ കണങ്ങളും അവയുടെ ശക്തികളും അവന്റെ സൃഷ്ടിക ളാകുന്നു. അവനെക്കൂടാതെ യാതൊരു വസ്തുവും വെളിപ്പെടു ന്നില്ല. അവന്‍ തന്റെ ശക്തികളിലൂടെയും കഴിവുകളിലൂടെയും ദൃഷ്ടാന്തങ്ങളിലൂടെയും തന്റെ അസ്തിത്വം സ്വയം വെളിപ്പെ ടുത്തുന്നു. അവനെ അവനിലൂടെ മാ്രമേ നമുക്ക് പ്രാപിക്കാന്‍ കഴിയുകയുള്ളൂ. അവന്‍ തന്റെ വരിഷ്ഠ ദാസന്മാര്‍ക്ക് തന്റെ അസ്തിത്വം എന്നെന്നും വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയും തന്റെ ശക്തിപ്രഭാവങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. ഇതുമുഖേനയാണ് അവന്‍ തിരിച്ചറിയപ്പെടുന്നത്. ഇതിലൂടെത്ത ന്നെയാണ് അവന്റെ ഇഷ്ടമാര്‍ഗ്ഗം തിരിച്ചറിയപ്പെടുന്നതും.
അവന്‍ ഭൌാതികന്റേതങ്ങള്‍ കൂടാതെ കാണുന്നവനും ഭാതിക കര്‍ണ്ണങ്ങള്‍ കൂടാതെ കേള്‍ക്കുന്നവനും ഭാതിക ജിഹ്വയില്ലാതെ സംസാരിക്കുന്നവനുമാകുന്നു. ഇതുപോലെത്തന്നെ ഇല്ലായ്മയില്‍ നിന്ന് ഉണ്ടാക്കുക എന്നത് അവന്റെ പ്രവൃത്തിയാണ്. സ്വപ് നത്തില്‍ യാതൊരു വിധ ധാതുവും ഇല്ലാതെ ഒരു ലോകത്തെ ത്തന്നെ അവന്‍ സൃഷ്ടിക്കുകയും നശ്വരവും നാസ്തിയുമായ ഓരോന്നിനെയും അവന്‍ സ്ഥാപിച്ചു കാണിക്കുകയും ചെയ്യുന്നു. അവന്റെ എല്ലാ ശക്തികളും ഇവ്വിധമാകുന്നു. അവന്റെ ദിവ്യ ശക്തികളെ നിഷേധിക്കുന്നവന്‍ ബുദ്ധിഹീനനത്രെ! അവന്റെ അതിഗഹനമായ ശക്തി പ്രഭാവങ്ങള്‍ മനസ്സിലാക്കാത്തവന്‍ അ ന്ധനാകുന്നു. തന്റെ താക്കീതുകള്‍ക്കും പ്രതാപത്തിനും എതി രല്ലാത്ത എല്ലാ കാര്യങ്ങളും അവന്‍ ചെയ്യുന്നു, ചെയ്യുന്നവനു മാണ്. അവന്‍ തന്റെ അസ്തിത്വത്തിലും ഗുണങ്ങളിലും പ്രവൃ ത്തി കളിലും ദിവ്യശക്തികളിലും ഏകനാകുന്നു. അവനിലേക്കെത്തു
19 അല്‍വസിയ്യത്ത് ന്നതിന് ഫുര്‍ഖാന്‍ മജീദ് (വിശുദ്ധഖുര്‍ആന്‍; തുറന്നു തന്ന കവാ ടമല്ലാതെ മറ്റെല്ലാ കവാടങ്ങളും അടഞ്ഞിരിക്കുന്നു. മുന്‍കഴിഞ്ഞ നുബുവൃത്തുകളെയും ഗ്രന്ഥങ്ങളെയും പ്രത്യേകം പ്രത്യേകം പി ന്തുടരേണ്ടകാര്യമില്ല. കാരണം മുഹമ്മദീനുബുവൃത്ത് അവയെ യെല്ലാം ഉള്‍ക്കൊള്ളുന്നതും അവയെയെല്ലാം വലയം ചെയ്തി രിക്കുന്നതുമാകുന്നു. അതല്ലാത്ത മറ്റെല്ലാ മാര്‍ഗങ്ങളും അട ഞ്ഞിരിക്കുന്നു. അല്ലാഹുവിലേക്ക് എത്തിക്കുന്ന എല്ലാ സത്യങ്ങ ളും അതിലടങ്ങിയിട്ടുണ്ട്. ഇതിനുശേഷം ഒരു പുതിയ സത്യം വരാനില്ല. ഇതിലടങ്ങിയിട്ടില്ലാത്ത ഒരു സത്യവും മുന്‍പ് ഉണ്ടാ യിരുന്നിട്ടുമില്ല. ആയതിനാല്‍ ഈ നുബുവ്ൃത്തില്‍ എല്ലാ നുബു വൃത്തുകളും അവസാനിച്ചിരിക്കുന്നു. അങ്ങനെ തന്നെയാണ് വേണ്ടിയിരുന്നതും. കാരണം, ഏതൊരു വസ്തുവിന് ആരംഭ മുണ്ടോ അതിനൊരു അവസാനവും ഉണ്ട്. മുഹമ്മദിയ്യാനുബുവൃവ ത്ത് തന്റെ അനുഗ്രഹൃരപദാനം ചെയ്യാന്‍ കഴിവില്ലാത്തതല്ല. മറിച്ച്, എല്ലാ നുബുവൃത്തുകളെക്കാളും അധികമായി അതില്‍ അനു ഗ്രഹങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ നുബുവുൃത്തിന്റെ അനുവാധനം ഏറ്റവും എളുപ്പമാര്‍ഗ്ഗത്തിലൂടെ ദൈവത്തിങ്കലേക്കെത്തിക്കുന്നു. ഇതിനെ പിന്തുടരുന്നതുകൊണ്ട് അല്ലാഹുവിന്റെ സ്നേഹത്തി ന്റെയും ദിവ്യഭാഷണങ്ങളുടെയും സംബോധനകളുടെയും സമ്മാ നങ്ങള്‍ മുന്‍പ് കിട്ടിയിരുന്നതിനെക്കാളും കൂടുതല്‍ കിട്ടുന്നതാണ്. എന്നാല്‍ ഇതിന്റെ പരിപൂര്‍ണ്ണ അനുഗാമി നബിയെന്ന് മാര്തം പറ യപ്പെടാവതല്ല. അങ്ങനെ പറയുന്നത്, സര്‍വ്ൃവസമ്പൂര്‍ണ്ണമായ മുഹ മ്മദീനുബുവുൃത്തിനെ നിന്ദിക്കലാകുന്നു. എന്നാല്‍ ഉമ്മത്തി, നബി എന്നീ രണ്ടു പദങ്ങള്‍ ഒന്നിച്ച് ചേരുന്ന അവസ്ഥ അയാളില്‍ അമ്പര്‍ത്ഥമായിരിക്കും.പുലരുന്നതാണ്. എന്തുകൊണ്ടെന്നാല്‍ സര്‍വ്ൃസമ്പൂര്‍ണ്ണമായ മുഹമ്മദിയ്യാ നുബുവൃത്തിന് അതുകൊണ്ട് അനാദരവൊന്നും സംഭവിക്കാനില്ല. മറിച്ച്, ഈ നുബുവൃത്തിന്റെ തേജസ്സ് ആ അനുഗ്രഹങ്ങളെക്കൊണ്ട് കൂടുതലായി പ്രശോഭിത മാവുകയാണ് ചെയ്യുന്നത്. ” ദൈവഭാഷണങ്ങളും സംബോധന
“3. ഒരു കാര്യം നല്ലതുപോലെ ഓര്‍ക്കുക. നബി(സ) തിരുമേനിക്ക് ശേഷം ശരീഅ ത്തോടുകൂടിയുള്ള പ്രവാചകത്വ കവാടം പൂര്‍ണ്ണമായും അടഞ്ഞിരിക്കുന്നു. വിശു ദ്ധഖുര്‍ആന്നുശേഷം പുതിയ ആജ്ഞകള്‍ പഠിപ്പിക്കുന്നതോ വിശുദ്ധഖുര്‍ആന്റെ ആജ്ഞകളെ ദുര്‍ബ്ബലപ്പെടുത്തുന്നതോ അല്ലെങ്കില്‍ അതിനെ അനുസരിക്കുന്നതില്‍
20 അല്‍വസിയ്യത്ത്
കളും അതിന്റെ അവസ്ഥയിലും അളവിലും പരിപൂര്‍ണ്ണമായ ഉന്ന തസ്ഥാനത്തെത്തുകയും അതില്‍ യാതൊരു വിധ ന്യൂനതകളും കലര്‍പ്പും അവശേഷിക്കാതിരിക്കുകയും സ്പഷ്ടമായ നിലയില്‍ പരോക്ഷ കാര്യങ്ങളിലധിഷ്ഠിതമാവുകയും ചെയ്യുമ്പോള്‍ അത് തന്നെയാണ് മറ്റൊരു ഭാഷയില്‍ നുബുവൃത്ത് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കന്നത്. ഇക്കാര്യത്തില്‍ എല്ലാ ര്രവാചകന്‍മാര്‍ക്കും ഏകാഭിപ്രായമാണുള്ളത്.
മനുഷ്യ വംശത്തിന്റെ നന്‍മക്കായി എഴുന്നേല്‍പ്പിക്കപ്പെട്ട ഏറ്റവും ഉല്‍കൃഷ്ട സമുദായമാണ് നിങ്ങള്‍ (3:11) എന്ന് ഏതൊ രു സമുദാത്തെക്കുറിച്ചാണോ അരുള്‍ ചെയ്യപ്പെട്ടിരുന്നത്,
കട്ചാടിപ്പിം ്ികെയ്യു
നീ ഞങ്ങളെ നേര്‍മാര്‍ഗ്ഗത്തില്‍ നയിക്കേണമേ, നീ അനു ഗ്രഹിച്ചവരുടെ മാര്‍ഗ്ഗത്തില്‍ (1:6,7) എന്ന പ്രാര്‍ത്ഥന ഏതൊരു സമൂഹത്തെയാണോ പഠിപ്പിച്ചിരിക്കുന്നത് അതിലെ സകലരും ഈ ഉന്നത പദവി കിട്ടാത്തവരായി ഒഴിവാക്കപ്പെടുകയും ഒരു വ്യക്തിപോലും ഈ സ്ഥാനം പ്രാപിക്കാത്തവനായി ആയിത്തീ രുന്നതും അസംഭവ്യമാണ്. അത്തരമൊരവസ്ഥയില്‍ മുഹമ്മദിയ്യാ ഉമ്മത്ത് ന്യൂനതയുള്ളതും അപൂര്‍ണ്ണവും എല്ലാവരും അന്ധന്മാ രെപ്പോലെ ആയിത്തീരുകയും ചെയ്യുമെന്ന ദോഷം മാത്രമല്ല, മറിച്ച് തിരുനബി (സ)യുടെ അനുഗ്രഹദായക ശക്തികളില്‍ കറ വീഴുകയും തിരുമേനിയുടെ “ഖുവൃത്തെഖുദ്സിയ” (പവി ര്രീകരണ ശക്തി) ദുര്‍ബ്ദലമായിത്തീരുകയും ചെയ്യുമായിരുന്നു. അതോടൊപ്പം അഞ്ചുനേര നമസ്കാരങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ നി ഷ്കര്‍ഷിച്ചിട്ടുള്ള ദുആ പഠിപ്പിച്ചു തന്നതും അര്‍ത്ഥശുന്യമായി ത്തീരുന്നതാണ്. കൂടാതെ അതിന്റെ മറുവശത്ത് മറ്റൊരു ന്യൂനത
നിന്ന് വിലക്കുന്നതോ ആയ ഒരു ഗ്രന്ഥവുമില്ല. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം ഖിയാ മത്ത് വരെയുള്ളതാകുന്നു.
21 അല്‍വസിയ്യത്ത്
കൂടിയുണ്ട്. അതായത് മുഹമ്മദീ നുബ്ബുവൃത്തിന്റെ പ്രകാശത്തെ പി ന്‍പറ്റാതെ ഈ പരിപൂര്‍ണ്ണത, സമുദായത്തിലെ ഏതെങ്കിലുമൊരു വൃക്തിക്ക് നേരിട്ട കിട്ടുകയാണെങ്കില്‍ “ഖത്മുന്നുബുവൃത്തി”ന്റെ വിവക്ഷ വ്യര്‍ത്ഥമാകുമായിരുന്നു. അതിനാല്‍ ഈ രണ്ട് പോ രായ്മകളില്‍ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി,ഫനാഫിര്‍റ സൂലി (റസൂലില്‍ പരിപൂര്‍ണ്ണമായും ലയിച്ചുചേര്‍ന്നുന്റെ അവസ്ഥ യില്‍ പരിപൂര്‍ണ്ണപദവിവരെ എത്തിച്ചേര്‍ന്നിട്ടുള്ളതും ഇടയില്‍ യാതൊരുതടസ്സവുമില്ലാതിരിക്കുന്നതുമായ ചില വ്യക്തികള്‍ക്ക് സര്‍വ സമ്പൂര്‍ണവും പരിശുദ്ധവും പവിധ്രവുമായ ദിവ്യഭാഷണ ങ്ങളുടെയും സംബോധനകളുടെയും അനുഗ്രഹം അല്ലാഹു ന ല്കുന്നു. കൂടാതെ ഉമ്മത്തി എന്നതിന്റെ വിവക്ഷയും അനുധാവന ത്തിന്റെ അര്‍ത്ഥവും സമ്പൂര്‍ണ്ണവും സമ്രഗവുമായ നിലയില്‍ അവരില്‍ കാണപ്പെടുന്നു. അങ്ങനെ അവരുടെ അസ്തിത്വം അവ രുടേതല്ലാതായിത്തീരുകയും മറിച്ച്, അവരുടെ സര്‍വ്വാര്‍പ്പിത ദര്‍പ്പ ണത്തില്‍ നബി(സ)യുടെ അസ്തിത്വം പ്രതിബിംബിക്കുകയും ചെയ്യുന്നു. മാര്രമല്ല സമ്പൂര്‍ണ്ണവും സമഗ്രവുമായ നിലയില്‍ ദിവ്യ ഭാഷണവും സംബോധനയും നബിമാരെപ്പോലെ തന്നെ അവര്‍ക്ക് സിദ്ധിക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ ഇങ്ങനെ ചില വ്യക്തികള്‍ ഉമ്മത്തിയായിരി ക്കെത്തന്നെ നബിയെന്ന ബഹുമതി കരസ്ഥമാക്കി. കാരണം, ഇത്തരം നുബുവൃത്ത്, മുഹമ്മദിയ്യാ നുബുവൃത്തില്‍ നിന്ന് വേറിട്ട ഒന്നല്ല. മറിച്ച്, സസൂക്ഷ്മം നിരീക്ഷിക്കുന്നതായാല്‍ അത് ഒരു നവീന രൂപത്തില്‍ വെട്ടിത്തിളങ്ങിയ മുഹമ്മദിയ്യാ നുബുവൃത്ത് തന്നെയാണ്. മസീഹ് മാഈദിനെ സംബന്ധിച്ച് “നബിയുല്ലാഹ്” എന്നും “ഇമാമുക്കും മിന്‍കും” അദ്ദേഹം നബിയും ഉമ്മത്തിയും ആയിരിക്കും എന്നും നബി (സ) പറഞ്ഞ വചനങ്ങളുടെ താല്‍പ രൃയവും ഇതുതന്നെയാണ്. അതല്ലാതെ അന്യനായ ഒരു വ്ൃക്തിക്ക് ഇവിടെ കാലുകുത്താന്‍ ഇടമില്ല. ഈ തത്ത്വം മനസ്സിലാക്കി നാ ശത്തില്‍ നിന്നും രക്ഷപ്പെടുന്നവന്‍ അനുഗൃഹീതന്‍!
ഈസാനബി (ആ)യെ ളം ന എന്നതിലേക്ക്
22 അല്‍വസിയ്യത്ത്
നീ എന്നെ മമരിപ്പിച്ചപ്പോള്‍ അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയായി (5:118) എന്ന അല്ലാഹുവിന്റെ സ്പഷ്ടവും വ്യക്തവു മായ ആയത്ത് സാക്ഷിയാകുന്നു.ഇതിന്റെ അര്‍ത്ഥം ബന്ധപ്പെട്ട ആയത്തുകളുടെ അടിസ്ഥാനത്തില്‍ ഇപ്രകാരമാകുന്നു: അല്ലാഹു ഖിയാമത്ത് നാളില്‍ ഈസ (അ)യോട് ചോദിക്കും, നിന്നെയും നിന്റെ മാതാവിനേയും ദൈവങ്ങളായി സ്വീകരിക്കണമെന്ന അ ദ്ധ്യാപനം നീ തന്നെയാണോ നിന്റെ സമുദായത്തിന് നല്‍കിയ ത്? അപ്പോള്‍ അദ്ദേഹം പറയും, ഞാന്‍ അവരില്‍ ഉണ്ടായിരു ന്നിടത്തോളം കാലം ഞാന്‍ അവരുടെമേല്‍ സാക്ഷിയായിരുന്നു. അവരുടെ മേല്‍നോട്ടക്കാരനുമായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചതിനുശേഷം അവര്‍ ഏതെല്ലാം വഴികേടുകളിലാണ് അക പ്പെട്ടുപോയതെന്ന് എനിക്ക് എന്തറിയാം?
നി കം ൽ
ഇനി ആരെങ്കിലും ട്ടി (ഫലമ്മാതവഫ്ഫയ്തനി) എ ന്നതിന് നീ എന്നെ മരിച്ചപ്പോള്‍ എന്ന അര്‍ത്ഥം നല്‍കിയാലും അതല്ല, അനാവശ്യമായി ദുശ്ശാഠ്യം പിടിച്ചു കൊണ്ട് സ്ഥൂലശരീര ത്തോടുകൂടി ആകാശത്തേക്ക് ഉയര്‍ത്തിയെന്ന് അര്‍ത്ഥം നല്‍കി യാലും ഈസാ(അ)വീണ്ടും ഈ ലോകത്തേക്ക് വരികയില്ലെന്ന് വ്യക്തമായും ഈ ആയത്തുകൊണ്ട് തെളിയുന്നു. കാരണം, അല്ലാഹുവിന്റെ പ്രവാചകനായ ഈസാനബി(അ) ഖിയാമത്ത് ദിവസത്തിനു മുമ്പ് ലോകത്ത് വീണ്ടും വരികയും കുരിശ് ഉടക്കു കയും ചെയ്തിട്ടുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഖിയാമത്ത് നാ ളില്‍ ദൈവസ സവിധത്തില്‍ തന്റെ സമുദായം തനിക്ക് ശേഷം തന്നെയും തന്റെ മാതാവിനേയും ദൈവങ്ങളായി സ്വീകരിച്ച തെറ്റായ വിശ്വാസത്തെക്കുറിച്ച് തനിക്ക് അറിവില്ല എന്ന വ്യക്ത മായ കള്ളം പറയുക അസാദ്ധ്യമാണ്. എന്ത; അദ്ദേഹം ഈ ലോകത്ത് വീണ്ടും വരുകയും നാല്‍പതുവര്‍ഷം ലോകത്ത് ജീവി ക്കുകയും ക്രിസ്ത്യാനികളുമായി യുദ്ധം ചെയ്യുകയും താന്‍ പ്ര വാചകനെന്ന് പറഞ്ഞുക്കൊണ്ട് തനിക്ക് യാതൊരു വിധ അറിവു മില്ല എന്ന നിന്ദ്യമായ വ്യാജം പറയാവതാണോ? ചുരുക്കത്തില്‍ ഈ ആയത്ത് ഈസാ(അ)നെ വീണ്ടും വരുന്നതില്‍ നിന്ന് തടയു ന്നു. അല്ലെങ്കില്‍ അദ്ദേഹം വ്യാജനാണെന്ന് സ്ഥാപിക്കപ്പെടും. അദ്ദേഹം സ്ഥുലശരീരത്തോടുകൂടി ആകാശത്താണെങ്കില്‍ ഈ
23 അല്‍വസിയ്യത്ത്
ആയത്തിന്റെ വ്യക്തമായ വിശദീകരണപ്രകാരം അവസാനനാ ള്‍വരെ ഭൂമിയില്‍ വരികയുമില്ലെങ്കില്‍ അദ്ദേഹം ആകാശത്ത് വെ ച്ചു തന്നെ മരിക്കുമോ? അദ്ദേഹത്തിന്റെ ഖബറും ആകാശത്ത് തന്നെയായിരിക്കുനോ? ആകാശത്ത് വെച്ച് മരിക്കുക എന്നത് ക്ഛ്ച്ര എന്നതിന് എതിരാണ്. ഇതില്‍നിന്ന് മനസ്സിലാകുന്നത് അദ്ദേഹം സ്ഥൂലശരീരത്തോടുകൂടി ആകാശത്തേക്ക് പോയിട്ടില്ല, മറിച്ച്, മരണപ്പെട്ടിരിക്കുന്നുവെന്നാണ്. ഇവ്വിധത്തില്‍ അല്ലാഹു വിന്റെ ഗ്രന്ഥം സ്പഷ്ടമായ രീതിയില്‍ തീര്‍പ്പു കല്‍പ്പിച്ചിരിക്കെ അതിനെ എതിര്‍ക്കുക എന്നത് പാപമല്ലെങ്കില്‍ മറ്റെന്താണ്.?
ഞാന്‍ വന്നില്ലായിരുന്നുവെങ്കില്‍ അത് മാപ്പിന്നര്‍ഹമാകാവു ന്ന ധാരണ പിശക് മാര്രമായിരുന്നേനെ. പക്ഷേ, ഞാന്‍ അല്ലാഹു വില്‍ നിന്ന് നിയോഗിതനാവുകയും വ്യക്തവും സത്യവുമായ നി ലയില്‍ വിശുദ്ധ ഖുര്‍ആന്റെ അര്‍ത്ഥം വെളിപ്പെടുകയും ചെയ്തി രിക്കേതെറ്റുകളെ കൈവിടാതിരിക്കുന്നത് വിശ്വാസത്തിന് ഭൂഷണ മല്ല. എനിക്ക് വേണ്ടി ആകാശത്തും,ഭൂമിയിലും ദൈവിക ദൃഷ്ടാ ന്തങ്ങള്‍ പ്രകടമായി. നൂറ്റാണ്ടിന്റെ ഏകദേശം നാലിലൊരു ഭാഗം കഴിയുകയും ആയിരക്കണക്കിന് ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടു കയും ലോകായുസ്സിന്റെ ഏഴാമത്തെ സഹ്റരസം ആരംഭിക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും സത്യത്തെ സ്വീകരിക്കാതിരിക്കുന്നത് എത്രമാത്രം ഹൃദയകാഠിന്യമാണ്? നോക്കുക, ഞാന്‍ ഉറക്കെ പ്ര ഖ്യാപിക്കുന്നു. അല്ലാഹുവിന്റെ അടയാളങ്ങള്‍ ഇപ്പോഴും അവസാ നിച്ചിട്ടില്ല. വളരെക്കാലം മുമ്പേ അറിവ് നല്‍കപ്പെട്ടിരുന്ന 1905 ഏപ്രില്‍ 4-ാം തിയ്യതി ഉണ്ടായ ആ ആദ്യ ഭൂകമ്പത്തിനുശേഷം വീണ്ടും അല്ലാഹു എന്നെ അറിയിച്ചിരിക്കുന്നു. വസന്തകാലത്ത് വീണ്ടുമൊരു ശക്തമായ ഭൂകമ്പം ഉണ്ടാകാനിരിക്കുന്നു. അത് വസ ന്തത്തിന്റെ ദിവസങ്ങളിലായിരിക്കും. വസന്തം എന്നതുകൊണ്ട് ഉദ്ദേശിച്ചത് വൃക്ഷങ്ങളില്‍ ഇലകള്‍ കിളിര്‍ക്കുന്ന ആദ്യകാല മാണോ, മധ്യകാലമാണോ,അതല്ല അവസാനകാലമാണോ എന്ന് അറിയില്ല. ഇത് സംബന്ധിച്ച ദൈവികവെളിപാടിലെ വചനങ്ങള്‍ ഇപ്രകാരമായിരുന്നു.“ഡടധി്൧൪ “വീണ്ടും വസന്തം വന്നു, ദൈവികവചനം വീണ്ടും പൂര്‍ത്തിയായി.” വസന്തത്തിന്റെ ദിന
"അര്‍ത്ഥം:നിങ്ങള്‍ അതില്‍ (ഭൂമിയില്‍) തന്നെ മരിക്കുകയും ചെയ്യും. (7:26)
24 അല്‍വസിയ്യത്ത് ങ്ങളിലാണ് ആദ്യത്തെ ഭൂകമ്പവും ഉണ്ടായത്. അതുകൊണ്ട് അല്ലാഹു അറിയിച്ചിരിക്കുന്നു, ആ രണ്ടാമത്തെ ഭൂകമ്പവും വസ ന്തത്തില്‍ തന്നെയാണ് ഉണ്ടാവുക. ജനുവരി അന്ത്യത്തില്‍ ചില വൃക്ഷങ്ങളില്‍ ഇലകള്‍ കിളിര്‍ക്കാന്‍ തുടങ്ങുന്നു. ആയതിനാല്‍ ആ മാസം മുതല്‍ തന്നെ ഭയത്തിന്റെ ദിനങ്ങള്‍ ആരംഭിക്കുന്നു. ഒരു പക്ഷേ, മെയ് അവസാനം വരെ ആ ദിവസങ്ങള്‍ നീണ്ടു പോ കുന്നതാണ്.
അല്ലാഹു പറയുന്നു ച്ട്്ട് അതായത് ആ ഭൂകമ്പം ഖിയാമത്തിന്റെ രൂപത്തിലായിരിക്കും വീണ്ടും പറയുന്നു.
ചോ ്3ക്ടചി്്് അതായത് നിനക്ക് വേണ്ടി നാം അട യാളങ്ങള്‍ കാണിക്കുന്നതാണ്. നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍നാം അവയെ നിലം പരിശാക്കിക്കൊണ്ടേയിരിക്കും. വീണ്ടും പറയുന്നു, “ഭൂകമ്പം ഉണ്ടായി. അതിശക്തമായി ഉണ്ടായി. ഭൂമി അടിമേല്‍മറിഞ്ഞു.” അതായത് ഒരു ഭയാനകമായ ഭൂകമ്പം ഉണ്ടാകുന്നതാണ്. ഭൂമിയെ അതായത് ഭൂമിയുടെ ചില ഭാഗങ്ങളെ ലൂത്തിന്റെ കാലത്ത് ഉണ്ടായത് പോലെ കീഴ്മേല്‍ മറിക്കുന്ന താണ്. വീണ്ടും പറയുന്നു.
മ്
്ിച്ിട്രി ഞാന്‍ രഹസ്യമായി സൈന്യങ്ങളോടൊ പും വരുന്നതാണ്. ആ ദിവസത്തെക്കുറിച്ച് ഒരാള്‍ക്കും അറിവുണ്ടാ കുന്നതല്ല. ലൂത്തിന്റെ നാട് കീഴ്മേല്‍ മറിക്കപ്പെടും വരെ അതു സംബന്ധിച്ച് ആരും അറിഞ്ഞിരുന്നില്ലല്ലോ? എല്ലാവരും തിന്നു കുടിച്ച് സുഖലോലുപരായി കഴുയുമ്പോഴാണ് അവിചാരിതമായി ഭൂമി അടിമേല്‍ മറിക്കപ്പെട്ടത്. ഇവിടെയും അങ്ങനെത്തന്നെ സംഭ വിക്കുമെന്ന് അല്ലാഹു പറയുന്നു. കാരണം പാപങ്ങള്‍ അതിരുകവി
“4. വസന്തകാലം കൊണ്ടുദ്ദേശിക്കുന്നത് ഈ ഗ്രീഷ്മം കഴിഞ്ഞുവരുന്ന വസന്ത കാലം തന്നെയാണോ അതോ മറ്റേതെങ്കിലും വസന്തകാലത്താലാണോ ഈ പ്രവചനം പൂര്‍ത്തിയാകുവാന്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നതെന്ന് എനിക്കറിയില്ല. ചുരുക്കത്തില്‍ അല്ലാഹുവിന്റെ വചനത്തില്‍ നിന്ന് മനസ്സിലാകുന്നത് ,അത് ഒരു വസന്തം തന്നെയാ യിരിക്കുമെന്നാണ് ഏത് വസന്തമായാലും ശരി.എന്നാല്‍ ദൈവം രാത്രിയില്‍ ഒളിച്ച് വരുന്ന ഒരു വ്യക്തിയെപ്പോലെ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്.
*ട. ഇത് സംബന്ധിച്ച് ഒരു ദൈവിക വെളിപാട് ഇതാകുന്നു: “നിനക്ക് വേണ്ടി എന്റെ പേര് വെട്ടിത്തിളങ്ങി.”
23 അല്‍വസിയ്യത്ത്
യുകയും മനുഷ്യര്‍ ഭാതികതയെ പരിധിക്കപ്പുറം സ്നേഹി ച്ചുകൊ ണ്ടിരിക്കുകയും ചെയ്യുന്നു. ദൈവമാര്‍ഗ്ഗം നിന്ദാദൃഷ്ടിയോടെ വീക്ഷിക്കപ്പെടുകയും ചെയ്യുന്നു. വീണ്ടും പറയുന്നു: “22 “ജീവിതങ്ങളുടെ പര്യവസാനം!” വീണ്ടും എന്നെ സംബോധ ന ചെയ്തുകൊണ്ടു പറഞ്ഞു.
(്്ദകകച്ധ്യംപ്രക്ഡ്അതായത് നിന്റെ റബ്ബ് പ റയുന്നു, ഒരു കല്പന ആകാശത്ത് നിന്നിറങ്ങും അതു മുഖേന നീ സന്തോഷിക്കും. ഇത് നമ്മുടെ ഭാഗത്ത് നിന്നുള്ള കാരുണ്യമാ കുന്നു. ഇത് പ്രാരംഭത്തില്‍ തന്നെ വിധിക്കപ്പെട്ട നിശ്ചയിച്ചുറപ്പിച്ച കാര്യമത്രെ! ഈ പ്രവചനം ജനസഞ്ചനയങ്ങളില്‍ പ്രചരിക്കുന്നത് വരെ ഈ കല്പന ഇറക്കുന്നതില്‍ നിന്ന് ആകാശം തടയപ്പെട്ടിരി ക്കുന്നു. സൌഭാഗ്യവാന്‍മാരല്ലാതെ നമ്മുടെ വചനങ്ങളില്‍ വിശ്വ സിക്കുന്നവര്‍ മറ്റാരുണ്ട്?
ഓര്‍ക്കുക, ഈ വിളംബരം അസ്വസ്ഥത പരത്താനല്ല, മറിച്ച്, ഭാവിയില്‍ അസ്വസ്ഥതകള്‍ ഇല്ലായ്മ ചെയ്യാനുള്ളതാണ്. അജ്ഞ ത നിമിത്തം ആരും നാശമടയാതിരിക്കാനുള്ളതുമത്രെ. എല്ലാ ഓരോ കാര്യവും ഉദ്ദേശ്യങ്ങളു (നിയ്യാത്ത്) മായി ബന്ധപ്പെട്ടിരി ക്കുന്നു. ആയതിനാല്‍ നമ്മുടെ ഉദ്ദേശ്യം ദു:ഖം തരികയെന്നല്ല, മറിച്ച്, ദു:ഖങ്ങളില്‍നിന്ന് മോചനം നല്‍കുകയെന്നതാണ്. പശ്ചാ ത്തപിക്കുന്നവര്‍ ദൈവികശിക്ഷയില്‍ നിന്ന് രക്ഷിക്കപ്പെടുന്നതാ യിരിക്കും. എന്നാല്‍ തബ ചെയ്യാത്തവരും പരിഹാസ സദസ്സു കളില്‍നിന്ന് വിട്ടുനില്‍ക്കാത്തവരും ദുഷ്ചെയ്തികളില്‍ നിന്നം പാപങ്ങളില്‍ നിന്നും അകന്നു നില്‍ക്കാത്ത വരുമായ നിര്‍ഭാഗ്യ വാന്‍മാരുടെ നാശത്തിന്റെ ദിവസം സമീപസ്ഥമാണ്. കാരണം, അവരുടെ അഹന്ത ദൈവദൃഷ്ടിയിൽ കോപഹേതുകമാണ്.
ഇവിടെ ഒരു കാര്യം പ്രത്യേകം സ്മരണീയമാണ്, ഞാന്‍ മു മ്പേ വിവരിച്ചതുപോലെ അല്ലാഹു എനിക്ക് എന്റെ മരണത്തെ ക്കുറിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നു. എന്നെ സംബോധന ചെയ്തുകൊണ്ട് എന്റെ ജീവിതത്തെക്കുറിച്ചു പറഞ്ഞു: ““വള രെക്കുറച്ചു ദിവസങ്ങളേ ബാക്കിയുള്ളൂ.” പറയുന്നു, “ഏല്ലാ ആപത്തുകളും ദിവ്യാത്ഭുതങ്ങളും വെളിപ്പെടുത്തിയതിനുശേ
26 അല്‍വസിയ്യത്ത്
ഷമേ നിന്റെ മരണം സംഭവിക്കുകയുള്ളൂു.” ഇത് സൂചന നല്‍ കുന്നത് തീര്‍ച്ചയായും എന്റെ മരണത്തിനു മുമ്പേ ലോകത്ത് ചില ആപത്തുകള്‍ ഉണ്ടാവുകയും ചില ദിവ്യാത്ഭുതങ്ങള്‍ വെളിപ്പെ ടുകയും അങ്ങനെ ലോകം ഒരു വിപ്ലവത്തിന് തയ്യാറാവുകയും അതിനുശേഷം എന്റെ മരണമുണ്ടാവുകയും ചെയ്യുമെന്നാണ്.
ഇവിടെയായിരിക്കും നിന്റെ ഖബറിടം എന്നു പറഞ്ഞു കൊണ്ട് എനിക്ക് ഒരു സ്ഥലം കാണിച്ചുതരികയുണ്ടായി. ഞാനൊരു മലക്കിനെ സ്ഥലം അളന്നുകൊണ്ടിരിക്കുന്നതായി കണ്ടു. ഒരു സ്ഥലത്തെത്തിയപ്പോള്‍ ആ മലക്ക് എന്നോടു പറഞ്ഞു: ഇത് നി ന്റെ ഖബറിനുള്ള സ്ഥലമാകുന്നു. പിന്നീട് ഒരു സ്ഥലത്ത് എനി ക്ക് ഒരു കബര്‍ കാണിച്ചുതന്നു. അത് വെള്ളിയേക്കാളും തിളക്ക മുള്ളതായിരുന്നു. അതിലെ മണ്ണ് മുഴുവനും വെള്ളിയായിരുന്നു. ഇത് നിന്റെ കബറാകുന്നുവെന്ന് അപ്പോള്‍ എന്നോടു പറയപ്പെ ട്ടു. കൂടാതെ മറ്റൊരു സ്ഥലം എനിക്ക് കാണിച്ചു തന്നു. “ബഹി ശ്തിമഖ്ബറ”” യെന്ന് അതിന് നാമകരണം ചെയ്യപ്പെട്ടു. അത് തിരഞ്ഞെടുക്കപ്പെട്ട ജമാഅത്തിലെ സ്വര്‍ഗ്ഗീയരായ ജനങ്ങളുടെ കബറുകളാണെന്ന് വ്യക്തമാക്കപ്പെട്ടു. ജമാഅത്തിന്റെ ശ്മശാ നാവശ്യത്തിനായി ഒരു തുണ്ട് ഭൂമി വാങ്ങണമെന്ന് അന്നുമുതല്‍ ഞാന്‍ സദാ ചിന്തിച്ചു കൊണ്ടിരിക്കുന്നു. സാഹചര്യത്തിനൊത്ത നല്ല സ്ഥലങ്ങള്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടിവരുന്നതിനാല്‍ ഈ ഉദ്യമം നീണ്ടകാലം മാറ്റവെക്കേണ്ടതായി വന്നു. എന്നാല്‍ ഭ്രാതാ മലവി അബ്ദുല്‍ കരീം സാഹിബ് മര്‍ഹുമിന്റെ മരണത്തി നുശേഷം എന്റെ മരണത്തെക്കുറിച്ച് അടിക്കടി ദൈവവെളിപാടു കള്‍ ഉണ്ടായപ്പോള്‍ എത്രയും വേഗം ശ്മശാനം തയ്യാറാക്കേണ്ടത് ആവശ്യമാണെന്നു ഞാന്‍ മനസ്സിലാക്കി. അതുകൊണ്ട് നമ്മുടെ തോട്ടത്തിനടുത്തുള്ളതും എന്റെ ഉടമസ്ഥതയിലുള്ളതുമായ ഭൂമി- അതിന്റെ വില 1000 രൂപയില്‍ കുറവല്ല-ഈ ആവശ്യത്തിനു വേണ്ടി ഞാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ ദുആ ചെയ്യുകയാണ്, അല്ലാഹു ഇതില്‍ അനുഗ്രഹം ചൊരിയുമാറാകട്ടെ. ഇതിനെത്തന്നെ സ്വര്‍ഗ്ഗീ യശ്മശാനമാക്കുമാറാക്കട്ടെ! ഇത് യഥാര്‍ത്ഥത്തില്‍ ദീനിന് ദുനി യാവിനേക്കാളും മുന്‍ഗണന നല്‍കുകയും ലൌകിക സ്നേഹം പരിതൃജിക്കുകയും അല്ലാഹുവിന്റെതായിത്തീരുകയും തങ്ങളുടെ
27 അല്‍വസിയ്യത്ത്
അന്തരങ്ങളില്‍ പരിശുദ്ധപരിവര്‍ത്തനം ഉണ്ടാക്കുകയും നബി(സ) യുടെ സ്വഹാബാക്കളെപ്പോലെ കൂറിലും സത്യസന്ധതയിലും മാതൃയകകാണിക്കുകയും ചെയ്യുന്ന ഈ ജമാഅത്തിലെ പരിശുദ്ധ ഹൃദയത്തിനുടമകളായവരുടെ അന്ത്യവിശ്രമ ക്രേനദ്രമാകട്ടെ. ആമീ ന്‍, യാറബ്ബല്‍ ആലമീന്‍.
ഞാന്‍ വീണ്ടും ദുആ ചെയ്യുകയാണ്, സര്‍വൃശക്തനായ അല്ലാ ഹുവേ! ഈ ഭൂമി, യഥാര്‍ത്ഥത്തില്‍ നിന്റേതായിത്തിരുകയും തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ലാകികതാല്‍പ്പര്യങ്ങള്‍ കൂടിക്ക ലര്‍ന്നിട്ടില്ലാത്ത എന്റെ ജമാഅത്തില്‍ നിന്നുള്ള പരിശുദ്ധാത്മാക്ക ളുടെ ഖബറുകളാക്കേണമേ! ആമീന്‍ യാറബ്ബല്‍ ആലമീന്‍
ഇനി മൂന്നാമതു ഞാന്‍ ദുആ ചെയ്യുകയാണ്, സര്‍വൃശക്തനും, ദയാലുവും, പൊറുക്കുന്നവനും കരുണാമയനുമായ എന്റെ നാ ഥാ! നിന്റെ ഈ ദൂതനില്‍ സത്യമായി വിശ്വസിക്കുകയും യാതൊ രു വിധ കപടതയും ശരീരേച്ഛകളും ദുര്‍ഭാവനയും * തങ്ങളുടെ ഉള്ളില്‍ വെച്ച് പുലര്‍ത്താതിരിക്കുകയും, വിശ്വാസത്തിന്റെയും
“6. ദുര്‍ഭാവന കടുത്ത വിപത്താകുന്നു. ജ്വലിക്കുന്ന അഗ്നി പുല്ലും ചവറും എരിച്ചു കളയുന്നതുപോലെ അത് സത്യവിശ്വാസത്തെ അതിശീഥ്ലം കത്തിച്ചുകളയുന്നു. അല്ലാഹുവിന്റെ പ്രവാചകന്മാരെക്കുറിച്ച് ദുര്‍ഭാവന വെച്ചു പുലര്‍ത്തുന്നവരെ സംബ ന്ധിച്ചിടത്തോളം അല്ലാഹുതന്നെ അവരുടെ ശ്ര്തുവായിത്തീരുന്നു. അവരുമായി പൊ രുതാന്‍ തയ്യാറാവുന്നു. മറ്റാരിലും ഉദാഹരണം എടുത്തു കാണിക്കാന്‍ പറ്റാത്തവിധം അവന്‍ താന്‍ തെരഞ്ഞെടുത്തവര്‍ക്കുവേണ്ടി അഭിമാനം വെച്ചു പുലര്‍ത്തുന്നു. എന്റെ നേരെ പല വിധത്തിലുള്ള അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ ഇതേ ദൈവാഭിമാനം എന്റെ രക്ഷക്കായി വിഭ്ഭൂംഭിതമായി. അവന്‍ പറഞ്ഞു, പ! ന] ടര രര!
പ്യാരി പ്ലം ട്ച് ലി -ധ്വപഷ്വ്ം പ്രി. കി പ്്ചി ചു ധ്ടഷിടി കി ന്ത്തത്ത്നനന്തത്ത്ത് ന്നത് ന ത്്്ടത്ഞ്്നുന്ത്ന്ന്ത്്ത്യ്ന നത്ത് ന ക
ഇ അനത ത്തത്ത്ത്ത്ത് മ
28 അല്‍വസിയ്യത്ത്
അനുസരണത്തിന്റെയും കര്‍ത്തവ്യങ്ങള്‍ യഥാവിധി നിര്‍വൃഹി ക്കുകയും നിനക്ക് വേണ്ടിയും നിന്റെ മാര്‍ഗ്ഗത്തില്‍ സ്വഹൃദയങ്ങ ളില്‍ നീ തൃപ്തിപ്പെട്ടവിധം ജീവത്യാഗം വരിക്കുകയും കൂടാതെ പരിപൂര്‍ണ്ണമായും നിന്റെ സ്നേഹത്തില്‍ ഉന്മത്തരാണെന്നും നി ന്റെ ദൂതനുമായി കൂറോടും ആദരവോടും തെളിഞ്ഞ വിശ്വാസ ത്തോടും കൂടി സ്നേഹാദരങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന വരണെന്ന് നീ അറിയുന്നവര്‍ക്ക് വേണ്ടി മാര്തം ഇവിടെ കബറു കള്‍ക്കുള്ള സ്ഥലം നല്‍കുകയും ചെയ്യേണമേ! ആമീന്‍ യാറബ്ബല്‍ ആലമീന്‍
ഷിംല പിഷു ഡി ചി ധ്യ ലി ധപ ഷ് പധ ചലി ധ്ഷ്ഥ
താന് ന്തു ന്ത)
പ്പി പിയാ നിശ്ചയമായും ഞാന്‍ ഈ റസുലിന്റെ കൂടെയാകുന്നു. ശപിക്കുന്നവനെ ഞാന്‍ ശപി ക്കുന്നു എന്നെന്നും നിലനില്‍ക്കുന്ന അനുഗ്രഹങ്ങള്‍ ഞാന്‍ നിനക്കു നല്‍കും. കാഴ്ച നല്‍കപ്പെട്ടവരുടെ ദൃഷ്ടികളില്‍ വാനലോകത്ത് നിനക്ക് വലിയ സ്ഥാനമു ണ്ട്. നിനക്കുവേണ്ടി ഞാന്‍ ദൃഷ്ടാന്തങ്ങള്‍ കാണിക്കും. നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വലിയ വലിയ കെട്ടിടങ്ങള്‍ നാം തകര്‍ത്തുകൊണ്ടേയിരിക്കും. അവര്‍ പറഞ്ഞു: നീ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവരെ അതില്‍ നിശ്ചയിക്കുകയാണോ? അല്ലാഹു പറഞ്ഞു: നിശ്ചയമായും നിങ്ങള്‍ അറിയാത്തത് ഞാന്‍ അറിയുന്നു നിന്നെ നിന്ദിക്കാന്‍ ഉദ്ദേശി ക്കുന്നവനെ ഞാന്‍ നിന്ദ്യനാക്കും. ഭയപ്പെടരുത് എന്റെ കൂടെ നിന്നുകൊണ്ട് ദൂതന്മാര്‍ ഭയപ്പെടുകയില്ല. അല്ലാഹുവിന്റെ കല്പന വന്നിരിക്കുന്നു. അതുകൊണ്ട് നിങ്ങളതിന് ധൃതിപ്പെടേണ്ട. പ്രവാചകന്മാര്‍ക്ക് പുരാതന കാലം മുതല്‍ നല്‍കപ്പെടുന്ന സന്തോഷ വാര്‍ത്തയാകുന്നു ഇത്. എന്റെ അഹ്മദേ, നീ എന്റെ ലക്ഷ്യമാകുന്നു. എന്റെ കൂടെ യുമാണ്. നിന്റെ സ്ഥാനം എന്റെ പക്കല്‍ എന്റെ താഹീദും (ഏകത്വവും)എന്റെ വൃതിരിക്തതയും (തഫ്രീദ)പോലെയാണ്. എന്റെ അടുത്ത് നിനക്കുള്ള സ്ഥാനം സൃഷ്ടികള്‍ അറിയുന്നില്ല. നീ എന്റെ സന്നിധിയില്‍ പ്രതാപമുള്ളവനാകുന്നു. ഞാന്‍ എനിക്കു വേണ്ടി നിന്നെ തെരഞ്ഞെടുത്തു. നീ കോപിക്കുന്നത് ഞാന്‍ കോപി ക്കുന്നതാണ്. നീ സ്‌നേഹിക്കുമ്പോഴൊക്കെ ഞാനും സ്‌നേഹിക്കുന്നു. അല്ലാഹു സകല കാര്യത്തിലും നിന്നെ തൃപ്തിപ്പെട്ടു. സര്‍വ്വ സ്തുതിയും നിന്നെ മസീഹിബ്നു മര്‍യമാക്കിയ അല്ലാഹുവിനാകുന്നു. അവന്‍ ചെയ്യുന്നതിനെക്കുറിച്ച് അവന്‍ ചോദി ക്കപ്പെടുകയില്ല. അവരാകട്ടെ ചോദിക്കപ്പെടും. ഇത് നിറവേറ്റപ്പെട്ട വാഗ്ദാനമാണ്.
29 അല്‍വസിയ്യത്ത്
ഈ ശ്മശാനത്തെ സംബന്ധിച്ച് അതിമഹത്തായ പല സന്തോ ഷവാര്‍ത്തകളും എനിക്ക് കിട്ടിയിട്ടുണ്ട്. ഇത് സ്വര്‍ഗ്ഗീയ ശ്മശാ നമാണെന്നു മാദ്രമല്ല, കാര് അതായത്, വിവിധതരത്തി ലുള്ളകാരുണ്യങ്ങള്‍ ഈ ശ്മാശനത്തില്‍ ഇറക്കപ്പെട്ടിരിക്കുന്നു വെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. ഈ ശ്മശാനത്തിലുള്ളവര്‍ക്ക് പങ്കില്ലാത്ത ഒരനുധ്രഹവും ഇല്ല തന്നെ. അല്ലാഹു തന്റെ സൂക്ഷ്മ വെളിപാടു മുഖാന്തിരം ഈ ശ്മശാനത്തിന് വേണ്ടി ചില നിബന്ധ നകള്‍ എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചു. തങ്ങളുടെ സത്യസന്ധ തയും പരിപൂര്‍ണ്ണ സാത്വികതയും മുഖേന ഈ നിബന്ധനകള്‍ പാ ലിക്കുന്നവര്‍ക്ക് മാത്രമേ ഇതില്‍ പ്രവേശിക്കാന്‍ അര്‍ഹതയുള്ളൂ. മൂന്നു നിബന്ധനകളാണുള്ളത്. അവയെല്ലാം പ്രാവര്‍ത്തികമാ ക്കേണ്ടതാണ്.
1. ഈ ഖബര്‍സ്ഥാന്റെ നിലവിലുള്ള ഭൂമി എന്റെ വക സംഭാവ നയായി ഞാന്‍ നല്‍കിയിട്ടുള്ളതാണ്. ഇതിന്റെ അതിര്‍ത്തി പൂര്‍ത്തീകരിത്തുന്നതിനു വേണ്ടി കുറേക്കൂടി ഭൂമി വാങ്ങേ ണ്ടിവരും. അതിന്റെ വില ഏകദേശം 1000 രൂപയോളം വരും. ഇതിനെ മോടിപിടിപ്പിക്കുന്നതിന് കുറച്ച് മരങ്ങള്‍ വെച്ചു പി ടിപ്പിക്കേണ്ടതുണ്ട്. ഒരു കിണറും കുഴിക്കേണ്ടതുണ്ട്. ഈ ഖബര്‍സ്ഥാന്റെ വടക്കുഭാഗത്ത് നടപ്പാതയില്‍ വളരെയധികം വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. അതുകൊണ്ട് അവിടെ ഒരു പാലം നിര്‍മ്മിക്കപ്പെടേണ്ടതുമാണ്. ഈ വിവിധ ചെലവുക ള്‍ക്ക് വേണ്ടി 2000 രൂപ ആവശ്യമായി വരും. മൊത്തം 3000 രൂപയാണ് ഈ എല്ലാ ജോലികളും പൂര്‍ത്തിയാക്കുന്നതിനു വേണ്ടി ചെലവാകുക. അതുകൊണ്ട് ആദ്യത്തെ നിബന്ധന
ശ്രത്രുവില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കും. നിന്നെ അക്രമിക്കുന്ന വ്യക്തിയെ
അവന്‍ അക്രമിക്കുന്നു. അവര്‍ ധിക്കരിക്കുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്ത കാരണത്താലാണ് അത്. അല്ലാഹു തന്റെ ദാസന് മതിയാവനല്ലു? പര്‍വ്വതങ്ങളേ, പക്ഷികളേ, അദ്ദേഹത്തോടൊപ്പം നിങ്ങളും ഏറ്റു പറയുക. നിശ്ചയമായും ഞാനും എന്റെ ദൂതന്മാരും വിജയിക്കുമെന്ന് അല്ലാഹു തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. അവരുടെ പരാജയത്തനു ശേഷം താമസിയാതെ അവര്‍ വിജയിക്കുന്നതാണ്. തീര്‍ച്ചയായും ഭയഭക്തി അവലംബിക്കുകയും നന്മ ചെയ്യുകയും ചെയ്യുന്നവരുടെ കൂടെയാകുന്നു. അല്ലാഹു സത്യവിശ്വാസികള്‍ക്ക് തങ്ങളുടെ നാഥന്റെയടുക്കല്‍ സ്വൈര്ൃത്തിന്റെ
ഉന്നത പദവികളുണ്ട്. കരുണാമയനായ നാഥനില്‍ നിന്നുള്ള സമാധാന വചനം. കുറ്റ വാളികളേ, നിങ്ങള്‍ ഇന്ന് വിട്ടുനില്‍ക്കുക.
30
അല്‍വസിയ്യത്ത്
ഈ ശ്മശാനത്തില്‍ ഖബറടക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും ഈ ചെലവുകള്‍ക്കായി തങ്ങളുടെ കഴി വിനനുസരിച്ച് ചന്ദ (വരിപ്പണം) നല്‍കേണ്ടതാണ്. ഇത്തരം ആളുകളില്‍നിന്ന് മാത്രമാണ് ഈ ചന്ദ ആവശ്യപ്പെട്ടിരിക്കു ന്നത, മറ്റുള്ളവരില്‍ നിന്നല്ല. എന്റെ സഹോദരന്‍ ബഹുമാ നപ്പെട്ട മൌലവി നൂറുദ്ദീന്‍ സാഹിബിന്റെ പക്കല്‍ ഈ ചന്ദ എത്തിക്കേണ്ടതാണ്. എന്നാല്‍ അല്ലാഹു ഇച്ഛിക്കുന്ന പക്ഷം ഈ ഏര്‍പ്പാടുകള്‍ നമ്മുടെ മരണശേഷവും തുടരുന്നതായിരി ക്കും. തദവസരത്തില്‍ അതാത് സമയത്തെ വരവായി കിട്ടുന്ന തുക ഇസ്ലാമിക അദ്ധ്യാപനങ്ങളുടെ ഉന്നമനത്തിനും ത ഹീദിന്റെ പ്രചാരണത്തിനും വേണ്ടി യഥോചിതം ചെലവാ ക്കുന്നതിന് ഒരു അഞ്ചുമന്‍ ആവശ്യമാണ്.
രണ്ടാമത്തെ നിബന്ധന ഇതാകുന്നു. ജമാഅത്തംഗങ്ങളില്‍ തന്റെ മരണത്തിന് ശേഷം താന്‍ വിട്ടുപോയ മുഴുവന്‍ സ്വ ത്തിന്റെയും പത്തിലൊരു ഭാഗം ഈ പ്രസ്ഥാനത്തിന്റെ നിര്‍ ദ്ദേശാനുസരണം ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ക്കും ഖുര്‍ ആനിക ആജ്ഞകളുടെ തബ്ലീഗിനും വേണ്ടി വിനിയോ ഗിക്കാമെന്ന് വസിയ്യത്ത് ചെയ്യുന്ന വ്യക്തി മാര്രമേ ഈ ശ്മശാനത്തില്‍ ഖബറടക്കപ്പെടുകയുള്ളു. എന്നാല്‍ പരിപൂ ര്‍ണ്ണ വിശ്വാസിയായ ഓരോ സത്യസന്ധനും തന്റെ വസിയ്യ ത്ത് ഇതിലധികവും എഴുതുവാന്‍ അനുവാദമുണ്ടായിരി ക്കുന്നതാണ്. എന്നാല്‍ ഇതില്‍ കുറയാന്‍ പാടുള്ളതല്ല. ഈ സാമ്പത്തിക വരുമാനം വിശ്വസ്തരും പണ്ഡിതരുമടങ്ങിയ ഒരു അഞ്ചുമന്റെ ഉത്തരവാദിത്തത്തിലായിരിക്കും. ഇവര്‍ പ രസ്പരം കൂടിയാലോചിച്ച് ഇസ്ലാമിക പുരോഗതിക്കും ഖുര്‍ ആനിക വിജ്ഞാനങ്ങളുടെയും ദീനീഗ്രന്ഥങ്ങളുടെയും പ്രസി ദ്ധീകരണത്തിനും ജമാഅത്തിലെ പ്രബോധകര്‍ക്കും വേണ്ടി ഇതില്‍ പറയപ്പെട്ട നിര്‍ദ്ദേശ പ്രകാരം ചെലവഴിക്കേണ്ടതാണ്. ഈ പ്രസ്ഥാനത്തിന് അഭിവൃദ്ധി നല്‍കുന്നതാണെന്ന് അല്ലാ ഹുവിന്റെ വാഗ്ദാനമുണ്ട്. ആയതിനാല്‍ അത്തരം സമ്പത്ത് ഇസ്ലാമിക പ്രചാരണങ്ങള്‍ക്കായി വളരെയേറെ ഒരുമിച്ച് കൂടുമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്‌ലാം മതപ്രചാരണങ്ങളില്‍
31
അല്‍വസിയ്യത്ത്
ഉള്‍പ്പെട്ട ഗുണപരമായ ഏതു കാര്യവും-അതിനെ സംബ ന്ധിച്ച് വിശദീകരിക്കാനുള്ള സമയമായിട്ടില്ല- ഈ വരുമനം കൊണ്ട് നിറവേറ്റപ്പെടേണ്ട ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോ ഗിക്കപ്പെട്ടവര്‍ മരണടഞ്ഞാല്‍ അവരുടെ പ്രതിനിധിയായി വരുന്നവരും ഈ എല്ലാ സേവനങ്ങളും അഹ്മദിയ്യാ പ്രസ്ഥാ നത്തിന്റെ നിര്‍ദ്ദേശാനുസരണം ചെയ്തുതീര്‍ക്കാന്‍ കടപ്പെട്ട വരായിരിക്കും. പ്രസ്തുത ധനത്തില്‍ നിന്ന് നിത്യവൃത്തിക്ക് വകയില്ലാത്ത അനാഥരും അഗതികളും നവമുസ്‌ലിംകളു മായ അഹ്മദികള്‍ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്. ഈ സമ്പത്ത് വ്യാപാരം മുഖേന വര്‍ദ്ധിപ്പിക്കാവുന്നതാണ്.
ഇതെല്ലാം വിദൂരഭാവനകളാണെന്ന് കരുതേണ്ട. ഇത് ആകാശ ഭൂമികളുടെ അധിപനായ സര്‍വ്ൃശക്തന്റെ തീരുമാനമാകുന്നു. ഈ വരുമാനം എങ്ങിനെ സ്വരുപിക്കപ്പെടുമെന്നോ, വിശ്വസ്ത യുടെ ആവേശത്താല്‍ മാര്രം ഈ വീരോചിത കൃത്യങ്ങള്‍ ചെയ്യുന്ന ഒരു ജമാഅത്ത് എങ്ങനെ വാര്‍ത്തെടുക്കപ്പെടു മെന്നോ ഓര്‍ത്ത് ഞാന്‍ ദു.ഖിക്കുന്നില്ല. നമ്മുടെ കാലശേഷം ഈ ധനം ഭരമേല്‍പ്പിക്കപ്പെടുന്നവര്‍ സമ്പത്തിന്റെ ആധിക്യം കണ്ട് കാലിടറിപ്പോകുമോയെന്നും, ലാകിക സ്നേഹത്തില്‍ പ്പെട്ട പോകുമോയെന്നുമാണ് എന്റെ ഉത്കണ്ഠ. ആയതിനാല്‍ അല്ലാഹുവിനുവേണ്ടി മാത്രം സേവനം ചെയ്യുന്ന വിശ്വസ്ത രായവര്‍ ഈ പ്രസ്ഥാനത്തില്‍ സദാ ഉണ്ടായി ക്കൊണ്ടിരിക്ക ട്ടെയെന്ന് ഞാന്‍ ദുആ ചെയ്യുന്നു. എന്നാല്‍ ജീവിക്കാന്‍ വക യില്ലാത്തവര്‍ക്ക് സഹായകമായി ഇതില്‍നി ന്നും ചെലവിനു കൊടുക്കുന്നത് അനുവദനീയമാണ്.
മൂന്നാമത്തെ നിബന്ധന, ഈ ഖബര്‍സ്ഥാനില്‍ മറയടക്കപ്പെ ടേണ്ട വ്യക്തി മുത്തഖിയും നിഷിദ്ധ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നയാളും ശിര്‍ക്ക്, ബിദ്‌അത്ത് ചെയ്യാത്തയാളും സത്യസന്ധനും പരിശുദ്ധനായ മുസ്‌ലിമും ആയിരിക്കണം എന്നതാണ്.
യാതൊരുവിധ ആസ്തിയുമില്ലാത്ത ധനപരമായ യാതൊരു സേവനവും ചെയ്യാന്‍ കഴിയാത്ത ഒരാള്‍ സാത്വികനും ദീനി
32
അല്‍വസിയ്യത്ത്
നുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച സ്വാലിഹായ ആളു മാണെന്ന് തെളിയുന്ന പക്ഷം അയാളെ ഈ ഖബര്‍സ്ഥാനി ല്‍ മറയടക്കാവുന്നതാണ്.
നിര്‍ദ്ദേശങ്ങള്‍
മേല്‍വിവരിച്ച നിബന്ധനകള്‍ അനുസരിച്ച് വസിയ്യത്ത് ചെയ്യാ നാഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും വസിയ്യത്തിന്‍മേലു ള്ള നടപടികള്‍ അയാളുടെ മരണശേഷമായിരിക്കും നടപ്പില്‍ വരുത്തുക. എന്നാല്‍ വസിയ്യത്ത് എഴുതി ഈ സേവനത്തിന് നിയോഗിക്കപ്പെട്ട ജമാഅത്തിന്റെ അമീനെ ഏല്‍പ്പിക്കേണ്ടതും അച്ചടിച്ച് പ്രസിദ്ധപ്പെടുത്തേണ്ടതും നിര്‍ബന്ധമാണ്. കാരണം മരണസമയത്ത് വസിയ്യത്തുകള്‍ എഴുതാന്‍ വളരെ പ്രയാസ മാണ്. ദിവ്യദൃഷ്ടാന്തങ്ങളുടെയും പരീക്ഷണങ്ങളുടെയും നാളുകള്‍ ആസന്നമാണ്. ആയതിനാല്‍ സമാധാനത്തിന്റെ കാലത്ത് വസിയ്യത്ത് എഴുതുന്നവര്‍ ദൈവസവിധത്തില്‍ ഉന്ന തസ്ഥാനീയരാകുന്നു. വസിയ്യത്ത് എഴുതുന്നതില്‍ ആരുടെ സമ്പത്താണോ എപ്പോഴും സഹായകരമായിത്തിരുന്നത്. അ യാള്‍ക്ക് ശാശ്വതമായ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ അത് എന്നെന്നും നിലനില്‍ക്കുന്ന സല്‍കൃത്യങ്ങ ളുടെ (ഖൈറാത്തെ ജാരിയ്യ) ഗണത്തില്‍ ഉള്‍പ്പെടുന്നതുമാണ്.
മേല്‍ വിവരിക്കപ്പെട്ട നിബന്ധനകള്‍ പാലിച്ച ഓരോ വ്യക്തി യും ഖാദിയാനില്‍ നിന്ന് ദൂരെ ഈ രാജ്യത്തിന്റെ മറ്റേത് ഭാഗ ത്താണെങ്കിലും അവരുടെ മരണശേഷം ഭാതിക ശരീരം ഒരു പെട്ടിയിലാക്കി അവരുടെ അനന്തരാവകാശികള്‍ ഖാദിയാനി ല്‍ എത്തിക്കേണ്ടതാണ്. നിബന്ധനകള്‍ അനുസരിച്ച് ഈ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യപ്പെടേണ്ട ഏതെങ്കിലും ഒരാള്‍ ഖബര്‍സ്ഥാന്റെ പൂർത്തീകരണത്തിനു മുമ്പേ അതായത് പാ ലം മുതലായവ ഉണ്ടാക്കുന്നതിനു മുമ്പ് മരണപ്പെടുകയാണെ ങ്കില്‍ അവര്‍ അമാനത്ത് എന്ന നിലയില്‍ സ്വന്തം സ്ഥലത്ത് തന്നെ അടക്കം ചെയ്യപ്പെടേണ്ടതാണ്. ഖബര്‍സ്ഥാനുമായി ബന്ധപ്പെട്ട അനിവാര്യസംഗതികളുടെ തയ്യാറെടുപ്പിനു ശേ ഷഠ അവരുടെ ജനാസ ഖാദിയാനില്‍ കൊണ്ടുവരേണ്ടതാണ്.
33 അല്‍വസിയ്യത്ത്
എന്നാല്‍ പെട്ടിയിലല്ലാതെ ഖബറടക്കപ്പെടുന്നവരുടെ ഭാതിക ശരീരം ഖബറില്‍ നിന്നെടുക്കുന്നത് ശരിയല്ല. "
3. ഇത്തരത്തിലുള്ള പരിപൂര്‍ണ്ണ വിശ്വാസികള്‍ ഒരേസ്ഥലത്ത് ഖബറടക്കപ്പെടണമെന്നാണ് അല്ലാഹുവിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമാക്കട്ടെ. ഇത്തരക്കാരെ ഒരേ സ്ഥലത്ത് കണ്ടുകൊണ്ട് വരുംതലമുറകള്‍ വിശ്വാസം നവീകരിക്കുന്നതിനു വേണ്ടിയും ദൈവത്തിനു വേണ്ടി അവര്‍ ചെയ്തിട്ടുള്ള ദീനി പ്രവര്‍ത്ത നങ്ങളാകുന്ന സേവനങ്ങള്‍ എന്നെന്നേക്കും സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതിനു വേണ്ടിയുമാണിത്.
അവസാനമായി നാം ദുആ ചെയ്യുകയാണ്, അല്ലാഹു ഈ പ്രവര്‍ത്തനത്തില്‍ ഓരോ സാത്വികനെയും സഹായിക്കുമാറാക ട്ടെ. വിശ്വാസ്വീര്യം അവരില്‍ ജനിപ്പിക്കുമാറാകട്ടെ. അവരുടെ പ ര്യവസാനം നന്നാക്കിത്തീര്‍ക്കുകയും ചെയ്യുമാറാകട്ടെ, ആമീന്‍.
ഈ ലിഖിതം കൈപ്പറ്റുന്ന നമ്മുടെ ജമാഅത്തിലെ ഓരോ വ്യക്തിയും താന്താങ്ങളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ ഇത് പ രസ്യപ്പെടുത്തുകയും സാധിക്കുന്ന്രത ഇത് പ്രസിദ്ധീകരിക്കുകയും വരും തലമുറക്കുവേണ്ടി സൂക്ഷിച്ചുവെക്കുകയും ചെയ്യേണ്ടതാ ണ്. എതിരാളികള്‍ക്ക് മാന്യമായ രീതിയില്‍ ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കേണ്ടതാണ്. അസഭ്യം പറയുന്നവരുടെ അസഭ്യ ങ്ങളില്‍ സഹനം കൈക്കൊള്ളുകയും പ്രാര്‍ത്ഥനാനിരതരാകു കയും ചെയ്യേണ്ടതാണ്.
ട്ച്ലീയ്യ്ക്ിട്ടി ടി
യി ഴിിില്.ഒ്്യചിച്്്ം! 20 ഡിസംബര്‍ 1905 ഗുലാം അഹ്മദ്
“7. ഒരു അറിവില്ലാത്ത ഒരാളും ഈ ശ്മശാനത്തെയും ഇതിന്റെ വ്യവസ്ഥകളെയും “ബിദ്അത്തില്‍” ഉള്‍പ്പെടുന്നതായി ഗണിക്കരുത്. കാരണം ഈ വ്യവസ്ഥിതി ദൈവിക വെളിപാടനുസരിച്ചുള്ളതാകുന്നു. മനുഷ്യന് ഇതില്‍ യാതൊരുവിധ കൈകടത്തലു കളും ഇല്ലതന്നെ. ഈ ശ്മശാനത്തില്‍ അടക്കം ചെയ്യുന്നത്കൊണ്ട് മാത്രം എങ്ങനെ സ്വര്‍ഗ്ഗാവകാശികളാകും എന്നാരും ചിന്തിക്കേണ്ടതില്ല. എന്തെന്നാല്‍ ഈ ഭൂമി ആരെ യും സ്വര്‍ഗ്ലീയരാക്കുമെന്നല്ല ഇതിന്റെ അര്‍ത്ഥം. മറിച്ച് സ്വര്‍ഗ്ലീയര്‍ മാത്രമേ ഇതില്‍ അടക്കം ചെയ്യുപ്പെടുകയുള്ളുവെന്നതാണ് ദൈവവചനത്തിന്റെ പൊരുള്‍.
34 അല്‍വസിയ്യത്ത്
(ഫാര്‍സി കവിതയുടെ ആശയ വിവര്‍ത്തനം)
ബുദ്ധിയും പരിശുദ്ധിയും ഉള്ളവനേ, ശ്രദ്ധിച്ചു കേട്ടുകൊള്ളുവിന്‍! ഭാതിക ലോകത്തോടുള്ള അത്യാഗ്രഹം നിമിത്തം നീ ദീനിനെ നശി പ്പിക്കരുത്.
നശ്വരമായ ഈ ലോകത്തില്‍ ആസക്തനാകരുത്. ഈ ആനന്ദത്തിനു പിന്നില്‍ നൂറുകണക്കിന് ദു:ഖങ്ങള്‍ ഗോപ്യമായിരിക്കുന്നു.
നിന്റെ ബോശത്തിന്റെ കര്‍ണ്ണം തുറന്നിരിക്കുകയാണെങ്കില്‍ മൃതകു ടീരത്തില്‍ നിന്ന് നിനക്ക് ഈ ശബ്ദം കേള്‍ക്കാം. അല്ലയോ എന്റെ ആഹാരമേ, അല്പം ചില നാളുകള്‍ക്ക് ശേഷം ഈ ലോകത്തിന്റെ ചിന്തകളില്‍ നീ കത്തി നശിക്കരുത്.
നിസ്സാരമായ ഈ ലോകത്തിന്റെ പിടിയിലകപ്പെട്ട ഓരോരുത്തരും ഓരോ നിമിഷവും ദു:ഖത്തിന്റെയും ശിക്ഷയുടെയും വേദനയുടെയും വലയിലാണ്.
മരണത്തെ എപ്പോഴും മുന്നില്‍ കാണുന്നവനാണ് മോചിതന്‍. അവന്റെ ദൃഷ്ടികള്‍ രണ്ടും ആശാപൂര്‍ണ്ണമാകുന്നു.
അവന്‍ മരണത്തിന് മുമ്പെ തന്നെ തന്റെ ഏകാധിനാഥനായവന്റെ അടുത്തേക്ക് യാത്രയായി. ലാകിക പാഥേയങ്ങളെല്ലാം അവന്‍ മാറ്റി വെക്കുകയും ചെയ്തു.പരലോകത്തിന് വേണ്ടി അവന്‍ തന്റെ കച്ച മുറുക്കിക്കെട്ടി. ഈ ഗൃഹത്തിലെ അസ്ഥിര സ്വത്തുക്കളൊക്കെ അവന്‍ ഉപേക്ഷിക്കുകയും ചെയ്തു.
എന്തുകൊണ്ടെന്നാല്‍ ഈ ജീവിതം അവലംബമാക്കാവുന്ന ഒന്നല്ല. ഇവിടെ നിന്ന് മനസ്സിനെ വിച്ഛേദിക്കുക. അതു തന്നെയാണ് ഉത്തമം. എന്റെ സുഹൃത്തേ! ഫുര്‍ഖാന്‍ (വിശുദ്ധ ഖുര്‍ആന്‍) നല്‍കിയ ആ നരക ത്തിന്റെ വാര്‍ത്ത, അത് ഈ ദുനിയാവിനോടുള്ള ആര്‍ത്തി തന്നെയാണ്.
ഈ ലോകത്തു നിന്ന് ഒടുവില്‍ യാത്ര പോകേണ്ടി വരുമ്പോള്‍ ഈ വഴിയിലൂടെ തന്നെ അന്ന് കടന്നു പോകേണ്ടിവരും.
അങ്ങനെയാണെങ്കില്‍ ബുദ്ധിയുള്ള മനുഷ്യന്‍ ഇതിനെ (ഭാതികതയെ) എന്തിനു സ്്‌നേഹിക്കണം?വളരെ പെട്ടെന്നായിരിക്കും ഇതിലെ മലര്‍വാ ടികളുടെ മേല്‍ ഹേമന്തത്തിന്റെ കാറ്റു വീശുന്നത്.
35 അല്‍വസിയ്യത്ത്
ദൂര്‍വൃത്തയായ ദുനിയാവിനെ സ്‌നേഹിക്കുന്നത് അങ്ങേയറ്റം അബദ്ധ മാണ്. മതത്തിന്റെയും സത്യസന്ധതയുടെയും ശ്ര്രുവാണവള്‍.
ദ്വിമുഖിയായ ഈ കാമുകിയില്‍ നിന്ന് നിനക്ക് എന്ത് കിട്ടാനാണ്?ചില പ്പോള്‍ ഇവള്‍ സ്‌നേഹിച്ചു കൊല്ലുന്നു. അല്ലെങ്കില്‍ വെറുപ്പിച്ചു കൊല്ലുന്നു.
കഠിനമായ ഈ ബന്ധത്തില്‍ നിന്ന് നിനക്ക് മോചനം നല്കുന്ന ഈ
പ്രിയതമനെ എന്തുകൊണ്ട് നീ സ്‌നേഹിക്കുനന്നില്ലു?
അല്ലയോ മാര്‍ഗ്ഗരഭംശം സംഭവിച്ചവനേ, നിന്റെ പര്യവസാനത്തെക്കുറിച്ച് ചിന്തിക്കൂ. ഞാന്‍ പറയുന്ന കാര്യം കേള്‍ക്കാന്‍ നിനക്ക് മനസ്സുവരുന്നി ല്ലെങ്കില്‍ ശേഖ് സഅദിയുടെ വാക്കുകള്‍ കേള്‍ക്കു.
നിന്റെ അന്ത്യം ശുഭമാണെങ്കില്‍ നിന്റെ മരണവേളയില്‍ അവിടെ ആമോ ദം കൊണ്ട് അനുഗൃഹീതമാകും
36
അല്‍വസിയ്യത്ത്
അല്‍വസിയ്യത്ത് പ്രതിക - അനുബന്ധം
അല്‍വസിയുത്ത പ്രതികയെ സംബന്ധിച്ച് അനിവാര്യമായ
ചില കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. അവ ചുവടെ ചേര്‍ക്കുന്നു.
ഖബര്‍സ്ഥാന്റെ കാര്യനിര്‍വൃവഹണ സമിതി (മജ്ലിസ് കാര്‍പര്‍ ദാസ്) ശ്മശാന സംബന്ധമായ എല്ലാ സംഗതികളും പൂ ര്‍ണ്ണമായ നിലയില്‍ തയ്യാറായിരിക്കുന്നുവെന്ന് വിളംബരപ്പെടു ത്തുന്നതുവരെ, അല്‍വസിയ്യത്ത് പ്രതികയിലെ നിബന്ധനയ നുസരിച്ച് ജീവിച്ചിട്ടുള്ളവരുടെ ഭാതിക ശരീരം ഖബറടക്കുന്ന തിന് വേണ്ടി ഈ ശ്മശാനത്തിലേക്ക് കൊണ്ടുവരുവാന്‍ പാ ടുള്ളതല്ല. മറിച്ച്, പാലം മുതലായവയുടെ ഏറ്റവും അതൃന്താ പേക്ഷിതമായ പണികള്‍ പൂര്‍ത്തിയാവും വരെ പ്രസ്തുത ജനാസകള്‍ അമാനത്ത് എന്ന നിലയില്‍ മറ്റേതെങ്കിലും ശ്മ ശാനത്തില്‍ പെട്ടിയിലാക്കി അടക്കം ചെയ്യേണ്ടതാണ്.
അല്‍വസിയ്യത്തിന്റെ നിബന്ധകള്‍ അനുസരിച്ചു കൊള്ളാ മെന്ന് പ്രതിജ്ഞ ചെയ്യുന്ന ഓരോരുത്തരും സ്വബോധാവസ്ഥ യില്‍ തങ്ങളുടെ പ്രതിജ്ഞ രണ്ടു സാക്ഷികളുടെ സാക്ഷ്യ പ്രതത്തോടുകൂടി അന്‍ജുമനെ ഏല്പിക്കേണ്ടതാകുന്നു. പ്രസ്തുത പ്രതിജ്ഞാപ്രതത്തില്‍ തന്റെ മുഴുവന്‍ സ്ഥാവര ജംഗമ സ്വത്തുകളുടെയും പത്തിലൊരുഭാഗം അഹ്മദിയ്യാ ജമാഅത്തിന്റെ പ്രചാരണവശ്യങ്ങള്‍ക്കായി വഖ്ഫ് ചെയ്തി രിക്കുന്നുവെന്നോ, വസിയ്യത്ത് ചെയ്തിരിക്കുന്നുവെന്നോ വ്യക്തമായി എഴുതിയിരിക്കേണ്ടതാണ്. ഈ പ്രതിജ്ഞാപ ത്രം ചുരുങ്ങിയത് രണ്ടു പ്രതങ്ങളില്‍ പരസ്യപ്പെടുത്തേണ്ട താകുന്നു.
വസിയ്യത്ത് ചെയ്ത വ്യക്തിയുടെ പ്രതിജ്ഞാപ്രതത്തില്‍ അടങ്ങിയ വസ്തുതകളെ സംബന്ധിച്ച് ശരീഅത്തിന്റെയും പൊതുനിയമങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തി പരിപൂര്‍ണ്ണമായി ഉറപ്പുവരുത്തിയതിനുശേഷം വസിയ്യത്ത് ചെയ്ത വ്യക്തിക്ക് തങ്ങളുടെ ഒപ്പും മുദ്രയോടും കൂടിയ ഒരു സര്‍ട്ടിഫിക്കറ്റ് അന്‍ജുമന്‍ നല്‍കേണ്ടത് നിര്‍ബ്ബന്ധമാകുന്നു.
37
അല്‍വസിയ്യത്ത്
മേല്‍വിവരിച്ച നിയമങ്ങള്‍ അനുസരിച്ച് ആരുടെയെങ്കിലും മൃതശരീരം ഈ ഖബര്‍സ്ഥാനിലേക്ക്‌കൊണ്ടുവരുമ്പോള്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റ് അന്‍ജുമന്‍ കാണിച്ചുകൊടുക്കേ ണ്ടതാണ്. അന്‍ജുമന്റെ നിര്‍ദ്ദേശവും സ്ഥലനിര്‍ണ്ണയവുമനു സരിച്ച് അന്‍ജുമന്‍ നിജപ്പെടുത്തുന്ന സ്ഥലത്ത് പ്രസ്തുത ജനാസ കബറടക്കേണ്ടതാണ്.
അന്‍ജുമന്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കൈക്കൊ ള്ളുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ പ്രായപൂ ര്‍ത്തിയാകാത്ത ഒരു കുട്ടിയെയും ഈ ശ്മശാനത്തില്‍ അട ക്കം ചെയ്യുന്നതല്ല. കാരണം അവര്‍ സ്വര്‍ഗ്ലീയരാകുന്നു. കൂ ടാതെ ആ മയ്യിത്തിന്റെ ഒരു ബന്ധുവും അയാള്‍ അല്‍വസി യത്ത് പ്രതികയിലെ നിബന്ധനകള്‍ പൂര്‍ത്തിയാക്കാത്തിട ത്തോളം ഈ ശ്മശാനത്തില്‍ അടക്കം ചെയ്യപ്പെടുന്നതല്ല.
ഖാദിയാന്‍ പുറത്ത് മരണപ്പെട്ടവരുടെ മൃതശരീരം പെട്ടിയി ലടക്കം ചെയ്യാതെ ഖാദിയാനില്‍ കൊണ്ടുവരുന്നത് അനുവ ദനീയല്ല. യാദൃശ്ചികമായി ഖബര്‍സ്ഥാനില്‍ വന്നേക്കാവുന്ന തടസ്സങ്ങള്‍ നീക്കം ചെയ്ത് അനുമതി കൊടുക്കുന്നതിനു വേണ്ടി ചുരുങ്ങിയത് ഒരു മാസം മുന്‍പെങ്കിലും അന്‍ജുമനെ അറിയിക്കേണ്ടത് അനിവാര്യമാകുന്നു.
അല്‍വസിയ്യത്ത് പ്രതികയിലെ എല്ലാ നിബന്ധനകളും പൂ ര്‍ത്തിയാക്കിയ ആരെങ്കിലും പ്ലേഗ് കാരണം മരണപ്പെട്ടാല്‍ - അല്ലാഹു അതിന് അവസരം നല്‍കാതിരിക്കട്ടെ, അവരെ ചുരുങ്ങിയത് രണ്ട് വര്‍ഷത്തേക്ക് മറ്റൊരു സ്ഥലത്ത് പെട്ടി യില്‍ അമാനെത്തെന്ന നിലയില്‍ അടക്കം ചെയ്യേണ്ടതാണ്. ഖാദിയാനിലും അയാള്‍ മരണപ്പെട്ട സ്ഥലത്തും പ്ലേഗില്ലാത്ത കാലത്ത് രണ്ടു വര്‍ഷത്തിനു ശേഷം പ്രസ്തുത മയ്യിത്ത് കൊണ്ടുവരാവുന്നതാണ്.
സ്ഥാവരജംഗമ സ്വത്തുക്കളുടെ പത്തിലൊരുഭാഗം നല്‍കിയ തുകൊണ്ടുമാ്തം മതിയാവുകയില്ല എന്ന സംഗതി ഓര്‍ത്തി രിക്കേണ്ടതാണ്. മറിച്ച്, വസിയ്യത്ത് ചെയ്യുന്ന ആള്‍ തന്റെ കഴിവിന്റെ പരമാവധി ഇസ്‌ലാമിക നിയമങ്ങള്‍ അനുസരിക്കു
38
അല്‍വസിയ്യത്ത്
ന്നയാളും തഖ്വയുടെയും പരിശുദ്ധിയുടെയും കാര്യങ്ങളില്‍ പരിശ്രമിക്കുന്നയാളും ആയിരിക്കണം. അയാള്‍ മുസ്ലിമും അല്ലാഹുവിന്റെ ഏകത്വത്തിലും അവന്റെ ദുതനിലും സത്യ സന്ധമായി വിശ്വസിക്കുന്നയാളും സൃഷ്ടികളുടെ അവകാ ശങ്ങള്‍ ഹനിക്കാത്തയാളും ആയിരിക്കേണ്ടതാണ്.
ഏതെങ്കിലും ഒരു വ്യക്തി തന്റെ ആസ്തിയുടെ പത്തിലൊ രുഭാഗം വസിയ്യത്ത് ചെയ്യുകയും അദ്ദേഹത്തിന്റെ മരണം യാദൃശ്ചികമായി നദിയില്‍ മുങ്ങിയോ അല്ലെങ്കില്‍ മൃതശരീരം കൊണ്ടുവരാന്‍ പ്രയാസമുള്ള (സാധ്യമല്ലാത്ത) രാജ്യങ്ങ ളിലോ സംഭവിക്കുകയും ചെയ്യുന്നതായാല്‍ അത്തരം വ്യക്തി കളുടെ വസിയ്യത്ത് നിലനില്‍ക്കുക തന്നെചെയ്യും.അദ്ദേഹം അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഈ ശ്മശാനത്തില്‍ അടക്കം ചെയ്ത പോലെത്തന്നെയാകുന്നു. അത്തരം വ്യക്തികളുടെ സ്മരണക്കായി കല്ലിലോ ഇഷ്ടികയിലോ (ശിലാഫലകം) എഴുതി ഈ കബര്‍സ്ഥാനില്‍ സ്ഥാപിക്കുകയും അതില്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിവെക്കുകയും ചെയ്യേ ണ്ടതാണ്.
ഇത്തരം സമ്പത്ത് കൈവശംവെക്കുന്ന അന്‍ജുമന്‍ അഹ്മ ദിയ്യാ പ്രസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റു കാര്യ ങ്ങള്‍ക്കു വേണ്ടി പ്രസ്തുത പണം വിനിയോഗിക്കാന്‍ അനു വാദമുണ്ടായിരിക്കയില്ല. ഈ ആവശ്യങ്ങളില്‍ ഏറ്റവും കൂടു തല്‍ ഈന്നല്‍ നല്‍കേണ്ടത് ഇസ്ലാമിക പ്രചാരണത്തിനായി രിക്കണം. എന്നാല്‍ അന്‍ജുമന്റെ യോജിച്ച തീരുമാനമനുസ രിച്ച് ഈ ധനം കച്ചവടം മുഖേന വര്‍ദ്ധിപ്പിക്കാവുന്നതാണ്.
അന്‍ജുമന്റെ എല്ലാ മെമ്പര്‍മാരും അഹ്മദിയ്യാ ജമാഅത്തില്‍ പ്രവേശിച്ചുവരായിരിക്കേണ്ടതാണ്. അവര്‍ പരിശുദ്ധ പ്രകൃ തരും വിശ്വസ്തരും ആയിരിക്കേണ്ടതാണ്. ആരെയെങ്കിലും സംബന്ധിച്ച് അയാള്‍ പരിശുദ്ധപ്രകൃതിനും സത്ൃസന്ധനു മല്ലെന്നും കൂടാതെ ത്ര്ത്രക്കാരനും, ഉള്ളില്‍ ഭാതികരഭമം ഉള്ളയാളും ആണെന്നും അനുഭവപ്പെടുന്ന പക്ഷം അത്തരം വ്യക്തിയെ താമസംവിനാ അന്‍ജുമനില്‍ നിന്ന് പുറത്താക്കി
39
11.
12.
13.
14.
അല്‍വസിയ്യത്ത്
തല്‍സ്ഥാനത്ത് മറ്റൊരു വ്യക്തിയെ നിശ്ചയിക്കേണ്ടത് അന്‍ജു മന്റെ കടമയാകുന്നു.
വസിയ്യത്ത് മുതലിനെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നേരിട്ടാല്‍ അത് പരിഹരിക്കുന്നതിന് വേണ്ട മുഴുവന്‍ ചെലവും വസി യ്യത്ത് ഫണ്ടില്‍ നിന്ന് വിനിയോഗിക്കേണ്ടതാകുന്നു.
വസിയ്യത്ത് ചെയ്തതിനുശേഷം തന്റെ വിശ്വാസദൌര്‍ബല്യ ത്താല്‍ വസിയ്യത്തില്‍ നിന്ന് പിന്‍മാറുകയോ ജമാഅത്തില്‍ നിന്ന് വേര്‍പ്പെട്ടുപോകുകയോ ചെയ്താല്‍, അയാളുടെ സമ്പ ത്ത് നിയമാനുസൃതം അഞ്ചുമന്‍ അധീനമാക്കി വെച്ചിട്ടുണ്ടെ ങ്കില്‍ പോലും, അത് കൈവശം വെക്കാന്‍ അനുവാദമുണ്ടാ യിരിക്കുന്നതല്ല. മറിച്ച്, അത് പൂര്‍ണ്ണമായും തിരിച്ചു നല്‍കേ ണ്ടതാണ്. കാരണം അല്ലാഹു ആരുടെയും സമ്പത്തിന്റെ ആ വശ്ൃക്കാരനല്ല.ഇത്തരം സമ്പത്ത് ദൈവദൃഷ്ടിയിൽ വെറുക്ക പ്പെട്ടതും തിരസ്കൃതവുമാകുന്നു.
അന്‍ജുമന്‍ അല്ലാഹുവിനാല്‍ നിശ്ചയിക്കപ്പെട്ട ഖലീഫയുടെ പ്രതിനിധി ആകുന്നു. അതിനാല്‍ എല്ലാ ഭാതികാഭിവാഞ്ഛ കളില്‍ നിന്നും അന്‍ജുമന്‍ പൂര്‍ണ്ണമായും പരിശുദ്ധമായി നി ല്‍ക്കേണ്ടതാകുന്നു. അതിന്റെ സര്‍വ്വകാര്യങ്ങളും അങ്ങേയറ്റം പവിധ്രവും നീതിനിഷ്ഠവുമായിരിക്കേണ്ടതാണ്.
ഈ അന്‍ജുമനെ സഹായിക്കുന്നതിനും പിന്തുണക്കുന്നതിനും വേണ്ടി ഇതിന്റെ നിര്‍ദ്ദേശങ്ങളനുസരിക്കുന്ന അന്‍ജുമനുക ള്‍ മറ്റ് ദൂരരാജ്യങ്ങളില്‍ സ്ഥാപിക്കുന്നതിന് അനുവാദമു ണ്ടായിരിക്കുന്നതാണ്. ഈ രാജ്യങ്ങളില്‍ നിന്ന് മൃതദേഹം കൊണ്ടുവരാന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ആ പ്രദേ ശത്ത് തന്നെ അടക്കം ചെയ്യാവുന്നതാണ്. എന്നാല്‍ ഇവര്‍ തങ്ങളുടെ മരണത്തിനു മുന്‍പായി പ്രതിഫലത്തില്‍ ഭാഗഭാ ക്കാകുന്നതിനുവേണ്ടി പത്തിലൊരുഭാഗം വസിയ്യത്ത് ചെയ്യേ ണ്ടതാണ്. ഈ വസിയ്യത്ത് മുതല്‍ കൈവശപ്പെടുത്തേണ്ടത് അവിടത്തെ അന്‍ജുമന്റെ ഉത്തരവാദിത്തമായിരിക്കും. ഈ പണം ആ രാജ്യത്ത് ദീനി ആവശ്യങ്ങള്‍ക്കു വേണ്ടി ചെലവു ചെയ്യല്‍ ഉത്തമമാകുന്നു. എന്നാല്‍ ചില അത്യാവശ്യങ്ങള്‍
40
159.
16.
17.
18.
19.
20.
അല്‍വസിയ്യത്ത്
കണക്കിലെടുത്ത് അന്‍ജുമന്റെ കേന്ദ്രമായ ഖാദിയാനിലേക്ക് നല്‍കാവുന്നതുമാണ്.
ഈ അന്‍ജുമന്റെ ശാശ്വത ക്രേന്ദം ഖാദിയാന്‍ ആയിരിക്കും. കാരണം അല്ലാഹു ഈ പ്രദേശത്തെ അനുഗ്രഹിച്ചിരിക്കുന്നു. ഭാവിയിലെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഈ പ്രവ്യത്തി കള്‍ക്കായി കൂടുതല്‍ കെട്ടിടങ്ങള്‍ പണിയാവുന്നതാണ്.
ഖുര്‍ആനിലും ഹദീസിലും അതീവ പാണ്ഡിത്യമുള്ളവരും അറബിഭാഷയില്‍ പാടവമുള്ളവരും അഹ്മദിയ്യാ സാഹിത്യ ങ്ങളെക്കുറിച്ച് ജഞാനമുള്ളവരുമായ രണ്ട് അംഗങ്ങള്‍ എക്കാ ലത്തും അന്‍ജുമനില്‍ ഉണ്ടായിരിക്കേണ്ടതാണ്.
അല്‍വസിയ്യത്ത് പ്രതികയനുസരിച്ച് വസിയ്യത്ത് ചെയ്ത ഏ തെങ്കിലും വൃക്തി കുഷ്ഠരോഗിയാണെങ്കില്‍ - അല്ലാഹു അതി ന് ഇട നല്‍കാതിരിക്കട്ടെ, അദ്ദേഹത്തിന്റെ ശാരീരികാവസ്ഥ ഈ ഖബര്‍സ്ഥാനില്‍ കൊണ്ടുവരാന്‍ പറ്റാത്ത വിധമാണെ ങ്കില്‍ അത്തരം വ്യക്തികളെ ബാഹ്യമായ പരിതസ്ഥിതികളെ മുന്‍നിര്‍ത്തി ഈ ഖബര്‍സ്ഥാനില്‍ കൊണ്ടുവരാന്‍ പാടുള്ള തല്ല. എന്നാല്‍ അത്തരം വ്ൃക്തി തന്റെ വസിയ്യത്തില്‍ ഉറച്ചുനി ല്‍ക്കുകയാണെങ്കില്‍ ഈ ശ്മശാനത്തില്‍ അടക്കം ചെയ്ത വര്‍ക്ക് കിട്ടുന്ന പദവി തന്നെ അദ്ദേഹത്തിനും കിട്ടുന്നതാണ്.
സ്ഥാവരജംഗമ വസ്തുക്കളൊന്നും കൈവശമില്ലാത്ത ഒരാ ളെ സംബന്ധിച്ച് അയാള്‍ സാത്വികനും ഭക്തനും സത്യവി ശ്വാസിയും കാപട്യത്തിന്റെയും ഭാതികതയുടേയും അനു സരണക്കേടിന്റെയും യാതൊരു അംശവും ഇല്ലാത്ത ആളാ ണെങ്കില്‍ എനിക്കുശേഷം അന്‍ജുമന്റെ യോജിച്ച അഭിപ്രാ യത്തോടെ അയാളെ ഈ ശ്മശാനത്തില്‍ അടക്കം ചെയ്യാ വുന്നതാണ്.
പ്രത്യേക ദൈവിക വെളിപാട് മുഖേന നിരോധിക്കപ്പെടുന്ന ഒരു വ്ൃക്തിയെ, വസിയ്യത്ത് സ്വത്ത് നല്‍കിയാലും ഈ ഖബര്‍സ്ഥാനില്‍ പ്രവേശിപ്പിക്കുന്നതല്ല.
എന്നെയും എന്റെ ഭാര്യാമക്കളേയും അല്ലാഹു മാറ്റി നിര്‍ത്തി
41
അല്‍വസിയ്യത്ത്
യിരിക്കുന്നു. മറ്റുള്ള എല്ലാ ഓരോ പുരുഷനും സ്ത്രീയും ഈ നിബന്ധനകള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാകുന്നു.പ രാതിപ്പെടുന്നവര്‍ കപടന്‍മാരായിരിക്കും.
മുകളില്‍ എഴുതിയവ അവശ്യ നിബന്ധനകളാകുന്നു. പ്രസ് തുത നിബന്ധനകള്‍ പൂര്‍ണ്ണമായി അനുസരിക്കുന്നവര്‍ മാര്രത മേ മേലില്‍ ഈ സ്വര്‍ഗ്ഗീയ ശ്മശാനത്തില്‍ അടക്കം ചെയ്യ പ്പെടുകയുള്ളൂ. ദുര്‍ഭാവനക്കടിമകളായ വ്യക്തികള്‍ ഈ പ്ര വൃത്തിയില്‍ നമ്മെ ആക്ഷേപിക്കുകയും ഈ ഏര്‍പ്പാടുകളെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളായി ഗണിക്കുകയും അല്ലെങ്കില്‍ ഇതി നെ ഒരു ബിദ്‌അത്തായി (അനാചാരം)മുദ്ര കുത്തുകയും ചെ യ്തേക്കാം. എന്നാല്‍ ഓര്‍ക്കുകു, ഇത് അല്ലാഹുവിന്റെ പ്രവര്‍ ത്തികളാകുന്നു അവന്‍ ആഗ്രഹിക്കുന്നതെന്തും പ്രവര്‍ത്തിക്കു ന്നവനാകുന്നു. ഈ വ്യവസ്ഥ മുഖേന അവന്‍ സത്യവി ശ്വാ സികളെയും കപടവിശ്വാസികളെയും വേര്‍തിരിച്ചു കാണി ക്കാനാണ് ഉദ്ദേശിക്കുന്നത്. നിസ്സംശയം, ഈ വ്ൃയവസ്ഥയ്യെപ്പറ്റി അറിവ് കരസ്ഥമാക്കിയവര്‍ താമസംവിനാ അവരുടെ ആസ്തി യുടെ പത്തിലൊരു ഭാഗം അല്ലാഹുവിന്റെ വഴി യില്‍ നല്‍കു കയും അതിലുപരി ആവേശം കാണിക്കുകയും ചെയ്യുന്നത് തങ്ങളുടെ വിശ്വാസത്തില്‍ മേല്‍ മുദ്രകുത്തുകയുമാണെന്നു നാം മനസ്സിലാക്കുന്നു. അല്ലാഹു അരുള്‍ ചെയ്യുന്നു.
ര് ച്ച്ുംിച്്ിഗ്യം..കിഠഷി (അന്‍കബൂത്ത് - 2,3)
ഞാന്‍ അവരെ പരീക്ഷിക്കാതെ കണ്ട്,തങ്ങള്‍ വിശ്വസിച്ചു
എന്ന് പറഞ്ഞതു കൊണ്ട് മാര്രം ഞാന്‍ സംതൃപ്തനാവും എന്ന് ജനങ്ങള്‍ കരുതുന്നുവോ? ഈ പരീക്ഷണം വാസ്തവത്തില്‍ ഒന്നു മല്ല. സ്വഹാബാക്കള്‍ക്കുള്ള പരീക്ഷണങ്ങള്‍ ജീവനെ ആവശ്യപ്പെ ട്ടുകൊണ്ടായിരുന്നു. അവര്‍ തങ്ങളുടെ ശിരസ്സ് ദൈവമാര്‍ഗ്ഗത്തില്‍ നല്‍കി. പിന്നെ എല്ലാവര്‍ക്കും പൊതുവായി എന്തുകൊണ്ട് ഈ ശമശാനത്തില്‍ ഖബറടക്കം ചെയ്യുന്നതിന് അനുവാദം നല്‍കു ന്നില്ല എന്ന ചിന്ത അസ്ഥാനത്താകുന്നു. അങ്ങനെയാണെങ്കില്‍ അല്ലാഹു എക്കാലത്തും പരീക്ഷണങ്ങളെ നിദാനമാക്കിയത്
42 അല്‍വസിയ്യത്ത് എന്തിനാണ്? അവന്‍ എല്ലാ കാലഘട്ടങ്ങളിലും ആഗ്രഹിക്കുന്ന ത് പരിശുദ്ധരെയും ദുര്‍വ്ൃയത്തരെയും വേര്‍തിരിച്ചു കാണിക്ക ണമെന്നാണ്, അതിനാല്‍ ഇപ്പോഴും അവന്‍ അതുതന്നെയാണ് ചെയ്തിട്ടുള്ളതും. നബി(സ) തിരുമേനിയുടെ കാലത്ത് അല്ലാഹു നിസ്സാര കാര്യങ്ങളില്‍ പോലും പരീക്ഷണങ്ങള്‍ വെച്ചിട്ടുണ്ടായി രുന്നു. ഉദാഹരണമായി സ്വഹാബികള്‍ നബി(സ)യോട് ഏതെ ങ്കിലും ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം ആരായുന്നതിന് മുന് ഉപഹാരം നല്കുന്ന ഏര്‍പ്പാടുകൂടി ഉണ്ടായിരുന്നു. കപ ടവിശ്വാസികളെ സംബന്ധിച്ചിടത്തോളം അതും ഒരു കഠിനപ രീക്ഷണമായിരുന്നു. ആത്മാര്‍ത്ഥതയുടെ അത്യുന്നത പദവിക ളിലെത്തുകയും മതകാര്യങ്ങള്‍ക്ക് ഭഭതികകാര്യങ്ങളേക്കാള്‍ മുന്‍ഗണന നല്‍കുകയും ചെയ്യുന്നവര്‍ ഈ പരീക്ഷണവേളയിലും മറ്റുള്ളവരില്‍ നിന്ന് വ്ൃതിരിക്തരായിരിക്കുമെന്ന് നാം മനസ്സിലാ ക്കുന്നു. അവര്‍ ബൈഅത്തിലെ പ്രതിജ്ഞ പൂര്‍ണ്ണമായി പ്രാ വര്‍ത്തികമാക്കുകയും സ്വന്തം സത്യത വെളിപ്പെടുത്തുകയും ചെ യ്തു എന്ന് തെളിയിച്ചു കാണിക്കുന്നതാണ്. കപടവിശ്വാസികളെ സംബന്ധിച്ചിടത്തോളം നിസ്സംശയം ഈ വ്യവസ്ഥിതി വളരെ ദുസ്സഹമായിത്തീരുന്നതാണ്. അങ്ങനെ അവരുടെ മൂടുപടം നീ ക്കം ചെയ്യപ്പെടുന്നതാണ്. ഇവര്‍ പുരുഷനായാലും സ്ര്രീയാ യാലും അവരുടെ മൃതശരീരം ഈ ശ്മാനശനത്തില്‍ ഒരിക്കലും അടക്കം ചെയ്യപ്പെടുകയില്ല.
ടി ച |? : (അല്‍ ബഖ്റ - 11 മികച ( ] അവരുടെ ഹൃദയങ്ങളില്‍ ഒരു രോഗമുണ്ടായിരുന്നു. പിന്നെ അല്ലാഹു അവരുടെ രോഗം വര്‍ധിപ്പിച്ചു.
എന്നാല്‍ ഈ കാര്യങ്ങളില്‍ പ്രാമുഖ്യം കാണിക്കുമ്പോള്‍ ഭക്തന്മാരായി ഗണിക്കപ്പെടുകയും ശാശ്വതമായി അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് പാരതീഭൂതരായിത്തീരുന്നതുമാണ്.
അവസാനമായി ഇത് ഓര്‍മ്മയിരിക്കട്ടെ. ദുരിതങ്ങളുടെ ദിനം ആസസന്നമായിരിക്കുന്നു. ഭൂമിയെ കീഴ്മേല്‍ മറിക്കുന്ന അതിശക്ത മായ ഒരു ഭൂകമ്പം വളരെ അടുത്താണ്. ശിക്ഷ കാണുന്നതിനു മുമ്പേ ലാകികാസക്തി കൈവെടിയുകയും എന്റെ ആജ്ഞയെ
43 അല്‍വസിയ്യത്ത്
പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നവരാരോ അവരാണ് യഥാര്‍ത്ഥ ത്തില്‍ ദൈവസന്നിധിയില്‍ സത്യവിശ്വാസികള്‍. അവരെ സംബ ന്ധിച്ച് അവന്റെ ഏടുകളില്‍ പ്രഥമരില്‍ മുന്‍കടന്നവര്‍ എന്ന് എഴുതപ്പെടും. ഞാന്‍ സത്യം സത്യമായി പറയുകയാണ്. ഈ ഭാതികലോകത്തെ സ്നേഹിച്ചുകൊണ്ട് ആജ്ഞ തള്ളിക്കളഞ്ഞ കപടവിശ്വാസി (മുനാഫിഖ) ശിക്ഷയുടെ സന്ദര്‍ഭത്തില്‍ താനും തന്റെ എല്ലാ സ്ഥാവരജംഗമസ്വത്തുക്കളും ഈ ശിക്ഷയില്‍ വേ വലാതിപ്പെട്ടുക്കൊണ്ട് പറയും രക്ഷ്പ്രാപിക്കുന്നതിനു വേണ്ടി ദൈവമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്തിരിന്നുവെങ്കില്‍ എത്ര ഉത്ത മമായിരുന്നുവെന്ന് സങ്കടപ്പെട്ടുകൊണ്ടു കേഴുന്ന കാലം വളരെ അടുത്തിരിക്കുന്നു. ഈ ശിക്ഷ ഇറങ്ങിയതിനു ശേഷം വിശ്വാ സവും സദഖയും ദാനധര്‍മ്മങ്ങളും നിഷ്ഫലമാകുന്നു എന്നു ഓര്‍ത്തുകൊള്ളുക. എത്രയും സമീപസ്ഥമായ ഒരു ശിക്ഷയെ സംബന്ധിച്ചാണ് ഞാന്‍ മുന്നറിയിപ്പു നല്‍കുന്നത്. തങ്ങള്‍ക്ക് പ്ര യോജനപ്പെടുന്നതിനു വേണ്ടിയുള്ള പാഥേയം എത്രയും വേഗം ഒരുമിച്ചുകൂട്ടുവിന്‍. നിങ്ങളില്‍ നിന്ന് വല്ല സമ്പത്തും വാങ്ങി അത് എന്റെ അധീനതയില്‍ വെക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച്, നിങ്ങളുടെ സ്വത്ത് ഇസ്ലാമിക പ്രചാരണാര്‍ത്ഥം ഒരു അന്‍ജുമനെ ഏല്‍പ്പിച്ചു കൊണ്ട് ഒരു സ്വര്‍ഗ്ഗീയ ജീവിതം കരസ്ഥ മാക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ വളരെയധികം ആളുകള്‍ ഭാതികവാഞ്ഛയാല്‍ എന്റെ ഈ ആജ്ഞയെ തള്ളി പറയുന്നതാണ്. മാത്രമല്ല, ലോകത്ത് നിന്ന് വളരെ വേഗം വേര്‍പ്പെ ടുത്തപ്പെടുന്നതുമാണ്. അപ്പോള്‍ അവസാനനിമിഷത്തില്‍ അവര്‍ പറയും: പൂച (പരമകാരുണികനായ അല്ലാഹു വാഗ്ദാനം ചെയ്തതും ദൈവദൂതന്മാര്‍ സത്യമായി പറഞ്ഞതുമാണിത്. (യാസിന്‍ 53)) ലിജി. വിനീതന്‍ മിര്‍സാ ഗുലാം അഹ്മദ്
അല്ലാഹുവില്‍ നിന്ന് നിയോഗിതനായ (അല്‍ഹക്കം. ഭാഗം -10, നമ്പര്‍ - 2) മസീഹ് മൌനഈദ്
(തിയ്യതി - 1906 ജനുവരി 17) 1906 ജനുവരി 6
44 അല്‍വസിയ്യത്ത്
1906 ജനുവരി 29 ന് വിളിച്ച് കൂട്ടിയ അഞ്ചുമന്‍ അഹ്മദിയ്യാ സ്രെകട്ടരിമാരുടെ (മജ്ലിസെ മുഅത്തമദീന്‍) പ്രഥമ യോഗ റിപ്പോര്‍ട്ട്
യോഗത്തില്‍ ഹാജരായവര്‍
ഹദ്റത്ത് മൌലവി നൂറുദ്ദീന്‍ സാഹിബ്, പ്രസിഡണ്ട്, ഖാന്‍ സാഹിബ് മുഹമ്മദലിഖാന്‍ സാഹിബ്, സാഹിബ് സാദാ ബശീ റുദ്ദീന്‍ മഹ്മൂദ് അഹ്മദ് സാഹിബ്, മൌലവി സയ്യിദ് മുഹമ്മദ് അഹ്്‌സല്‍ സാഹിബ്, ഡോക്ടര്‍ സയ്യിദ് മുഹമ്മദ് ഹുസയ്ന്‍ സാഹിബ്, സ്രെകട്ടറി മജ്ലിസ്.
ചില അത്യന്താപേക്ഷിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അംഗീ കാരങ്ങളും നല്‍കേണ്ടത് ഏറ്റവും അനിവാര്യമായി വന്നതിനാ ല്‍ പുറത്തുള്ള സഹോദരന്മാരെ അറിയിക്കാന്‍ ആവശ്യമായ സമയം കിട്ടിയില്ല. അതുകൊണ്ട് ഹദ്റത്ത് ഇമാം(അ) ന്റെ അനു വാദത്തോടെ നിയമാനുസ്യത അംഗീകാരത്തിനു ശേഷം ഈ യോഗം ചേര്‍ന്നു. താഴെ പറയുന്ന കാര്യങ്ങളില്‍ തീരുമാനം എടുക്കുകയും ചെയ്തു.
1. നിശ്ചിത വസിയ്യത്തിന്റെ ആദ്യപകര്‍പ്പ് അംഗീകരിക്കാന്‍ തീരു മാനം എടുത്തു.
2. വസിയ്യത്തിന്റെ കരട പ്രതിയുടെ 800 കോപ്പികള്‍ അച്ചടിക്കാനും അല്‍ഹക്കം, ബദര്‍ എന്നീ പ്രതങ്ങളില്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
3. താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കു ന്നതിനായി വസിയ്യത്ത് ചെയ്യുന്നവര്‍ക്ക് അയച്ചു കൊടുക്കാനും പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ വസിയ്യത്ത് ഫോറത്തിന്റെ താഴെ അച്ചടിപ്പിക്കാനും തീരുമാനിച്ചു.
എ. വസിയ്യത്ത് ചെയ്യുന്ന വ്യക്തിക്ക് വസിയ്യത്തിന്റെ കരട് പ്രതി ആവശ്യമുണ്ടെങ്കില്‍ ............... ല്‍ നിന്ന് ആവശ്യ പ്പെടുക. അതിന്റെ പകര്‍പ്പ് സാധാരണ കടലാസില്‍ പു തുതായി പകര്‍ത്തുകയും എവിടെയൊക്കെയാണോ
45
ബി.
സി.
ഡി.
അല്‍വസിയ്യത്ത്
സ്ഥലം വിട്ടിരിക്കുന്നത് അവിടെയെല്ലാം യഥോചിതം സ്വയം പൂരിപ്പിക്കേണ്ടതുമാണ്. വസിയ്യത്തിനുവേണ്ടി ഈട് നില്‍ക്കുന്ന കടലാസ് ഉപയോഗിക്കുക
വസിയ്യത്ത് കഴിയുന്ന്ര്ത രജിസ്റ്റര്‍ ചെയ്യിക്കേണ്ടതാണ്. വസിയ്യത്ത് പ്രതത്തില്‍ സാക്ഷികളായി കഴിയുന്നിട ത്തോളം വസിയ്യത്തു ചെയുന്ന വ്യക്തിയുടെ അനന്ത രവകാശികളുടെയോ അല്ലെങ്കില്‍ ബന്ധുക്കളുടെയോ ഒപ്പുകള്‍ ഉണ്ടാകേണ്ടതാണ്. അതിനോടൊപ്പം പട്ടണ ത്തിലേയോ ഗ്രാമത്തിലേയോ ബഹുമാനിക്കപ്പെടുന്ന രണ്ടാളുകള്‍ സാക്ഷികളായിട്ടുണ്ടാകുകയും വേണം.
വസിയ്യത്ത് ചെയ്യുന്ന വ്യക്തിയും അപ്രകാരം സാക്ഷിക ളും അവര്‍ വിദ്യാസമ്പന്നരോ നിരക്ഷരരോ ആയാലും അവരുടെ ഒപ്പുകള്‍ക്കും സീലുകള്‍ക്കും പുറമെ വിരല ടയാളം തീര്‍ച്ചയായും പതിച്ചിരിക്കേണ്ടതാണ്. വിദ്യാസ മ്പന്നര്‍ ഒപ്പും ഇടേണ്ടതാണ്. പുരുഷന്‍മാര്‍ ഇടതു കൈ യുടേയും സ്ര്രീകള്‍ വലതുകൈയുടേയും വിരലടയാള മാണ് പതിക്കേണ്ടത്.
വസിയ്യത്ത് എഴുതാന്‍ മുര്രക്കടലാസ്സിന്റെ ആവശ്യമില്ല. വസിയ്യത്ത് ചെയ്യുന്നയാള്‍ക്ക് പ്രത്യേക സാഹചര്യങ്ങളു ണ്ടാവുകയും അതിലേക്ക് നിയമപരമായ എന്തെങ്കിലും അഭിപ്രായം ആവശ്യമുണ്ടാവുകയും ചെയ്താല്‍ അഞ്ചു മന്റെ നിയമോപദേഷ്ടാവായ........... ല്‍ നിന്ന് കത്തെഴുതി അന്വേഷിക്കേണ്ടതാണ്.
പഞ്ചാബിലുള്ള ഭൂസ്വത്തുടമകള്‍ക്ക് വസിയ്യത്ത് ചെയ്യുന്നതിന് അവരുടെ വഴിയില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അവര്‍ ഉദ്ദേശിക്കുന്ന സ്വത്ത് വസിയ്യത്ത് ചെയ്യുന്നതിനു പകരം അവ രുടെ ജീവിത കാലത്ത് തന്നെ ഇഷ്ടദാനം നല്‍കുന്നതാണ് നല്ലത്. അവകാശമുള്ള അനന്തരാവകാശികളെ (ആരെങ്കിലും ഉണ്ടെങ്കില്‍) ക്കൊണ്ട് ഇഷ്ടദാന പ്രതത്തില്‍ ഒപ്പ് ഇടുവി ക്കേണ്ടതാണ്. അത്തരം അനന്തരവകാശികളുടെ സമ്മത വും ഉണ്ടായിരിക്കേണ്ടതാണ്. ഇഷ്ടദാനപ്രതം രജിസ്റ്റര്‍ ചെ
46
അല്‍വസിയ്യത്ത്
യ്യേണ്ടതും നിര്‍ബന്ധമാണ്. ഇഷ്ടദാന സ്വത്ത് രജിസ്റ്റര്‍ ചെ യ്യേണ്ടത് “മജ്ലിസ് മുഅത്തമദീന്‍ സദ്ര്‍ അഞ്ചുമന്‍ അഹ്മ ദിയ്യാ” എന്ന പേരിലാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭത്തില്‍ അവര്‍ പുതുതായി ഉണ്ടാക്കിയ സ്വത്തുക്കളെ സംബന്ധിച്ച് യഥാസമയം അറിവ് നല്‍കിക്കൊണ്ടേയിരിക്കേണ്ടതാണ്.
മുകളില്‍ പറഞ്ഞ 4-൦ വകുപ്പനുസരിച്ചും ഇഷ്ടദാനം കൊടു ക്കുന്നതിനോ, വസിയ്യത്ത് ചെയ്യുന്നതിനോ പ്രയാസം നേരിടു കയാണെങ്കില്‍, വസിയ്യത്ത് ചെയ്യാനുദ്ദേശിക്കുന്ന സ്വത്തിന്റെ കമ്പോള വില നിര്‍ണ്ണയിക്കുകയോ അല്ലെങ്കില്‍ അത് വില്‍ ക്കുകയോ ചെയ്തുകൊണ്ട് നിര്‍ണ്ണയിച്ച തുക അല്ലെങ്കില്‍ വിറ്റ് കിട്ടിയ തുക ഖബര്‍സ്ഥാന്‍ കാര്യനിര്‍വ്വാഹക സമിതിയെ ഏല്‍പിക്കുകയാണ് വേണ്ടത്. എന്നാല്‍ ഇത്തരം സന്ദര്‍ഭത്തി ല്‍ അവര്‍ പുതിയ സ്വത്തുക്കള്‍ ഉണ്ടാകുമ്പോള്‍ അതിനെക്കു റിച്ചും അതാതു സമയത്ത് ഇത്തേപ്രകാരത്തില്‍ തന്നെ ചെയ്യേ ണ്ടതാണ്.
സ്വത്തൊന്നുമില്ലാത്തതും എന്നാല്‍ മറ്റു വരുമാനമാര്‍ഗ്ഗമുള്ള തുമായ ആള്‍ തന്റെ വരുമാനത്തിന്റെ കുറഞ്ഞത് പത്തിലൊ രു ഭാഗം മാസംതോറും അഞ്ചുമനെ ഏല്‍പ്പിക്കേണ്ടതാണ്. അയാള്‍ ജമാഅത്തിന് ഇപ്പോള്‍ കൊടുക്കുന്ന ചന്ദയെ ഈ പത്തിലൊന്നു ഭാഗത്തില്‍ ഉള്‍പ്പെടുത്തുകയോ ഉള്‍പ്പെടുത്താ തിരിക്കുകയോ ചെയ്യുക എന്നത് അയാളുടെ അവകാശമാണ്. അയാള്‍ നിലവിലുള്ള ചന്ദയെ ഈ പത്തിലൊരു ഭാഗത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ ചന്ദ അയച്ചുകൊണ്ടിരിക്കുന്നതുപോലെ അയച്ചുകൊണ്ടിരിക്കട്ടെ. എന്നാല്‍ ഈ ചന്ദകള്‍ കിഴിച്ച് ബാക്കി കൊടുക്കേണ്ട തുക “ഫിനാന്‍ഷ്യല്‍ സ്വരെകട്ടറി, മജ്ലിസ് കാര്‍പര്‍ദാസ് മസാലിഹ് ഖബര്‍സ്ഥാന്‍” എന്ന പേരില്‍ അയച്ചുകൊടുക്കേണ്ടതാണ്. മറ്റുള്ള എഴുത്തുകുത്തുകള്‍ ഈ മജ്ലിസിന്റെ സ്രെകട്ടറിയു മായി നടത്തേണ്ടതാണ്. എന്നാല്‍ തന്റെ കാലശേഷം തന്റെ സ്വത്തിന്റെ പത്തിലൊരു ഭാഗത്തിന്റെ അവകാശി അഞ്ചുമന്‍ ആയിരിക്കുമെന്ന് അയാള്‍ വസിയ്യത്ത് ചെയ്തിരിക്കണം.(്പ ത്യേകമായ സാഹചര്യങ്ങളില്‍ മജ്‌ലിസെ മുഅത്തമദീനു
47 അല്‍വസിയ്യത്ത്
മായി കത്തുകള്‍ മുഖേന തീരുമാനിക്കാവുന്നതാണ്.
നോട്ട് : വസിയ്യത്തിനെ അല്ലെങ്കില്‍ ഇഷ്ടദാനത്തെ സംബന്ധിച്ച നിയമപരമായ വശങ്ങള്‍ ഖബര്‍സ്ഥാന്‍ കാര്യനിര്‍വാഹക സമിതിയില്‍ നിന്ന് കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് വസിയ്യത്ത് അല്ലെങ്കില്‍ ഇഷ്ടദാനം എഴുതുന്നതിനുമുമ്പേ ബന്ധപ്പെട്ട ഓഫീസുമായി എഴുത്തു കുത്തുകള്‍ നടത്താവുന്നതാണ്.
7. അല്‍വ്ൃസിയ്യത്തിന്റെ വിജ്ഞാപനവുമായി ബന്ധപ്പെട്ടതും ഖബര്‍സ്ഥാനുമായി ബന്ധപ്പെട്ടതുമായ എല്ലാ ചന്ദകളും “ഫിനാന്‍ഷ്യല്‍ സ്രെകട്ടറി, മജ്ലിസ് കാര്‍പര്‍ദാസ്, മസാലിഹ് ഖബര്‍സ്ഥാന്‍” എന്ന മേല്‍വിലാസത്തില്‍ മാത്രമേ അയക്കാ ന്‍ പാടുള്ളു. ഏതെങ്കിലും വ്യക്തിയുടെ പേരിലോ മറ്റു വിലാസ ത്തിലോ അയക്കുവാന്‍ പാടുള്ളതല്ല.
വിനീതന്‍, മുഹമ്മദ് അലി, സ്രെകട്ടരി, 1906 ജനുവരി 29 നൂറുദ്ദീന്‍ 1906 ജൂലായ് 1.
ഒപ്പ്
മിര്‍സാ ഗുലാം അഹ്മദ്
൧30൬ നട 3001
വട 8ഠ൦1ധിട ഠിള്നചിസന്ധണബ ൩ ന്ധ വിചി വധിസ ൧൩൬൩൭0 (19) 2൭69൦൦ ൧൦ ഡാഠ൩ ൬൩) 27മ്ബിടഠ് 24ടെട്ച് ൧0 1൭൨൨, ൨൦ 11017 1000൦൧ ൮ ൧൮൩൭൧0൬൭. 24ഠ0/ബബ൩ 151൭൩. 1വ്ട 2001൧0൩ച്നട ൨൦ 1ടേക്തബഥു 1017൦010൩5 ല് ൧൨൦ 12705 16ടടിച. 1115 1101൨655 ൦൨൨07 ൨൨൦ നഞ്ബാടട വ് ൨൦ ഗസ്ധബ്ു 016൭0 പ്രാഠധട 1/൦ 2 ബോസ്പ്സ്നള 0 ൨൦ സ്വ ല് ചിചം ൨൦ ഷ്മ്ിള്ഡു. 145 11011൩65 ൭൬1ല൩ട 1൨൦ ൮൬൦05൦ ൧ല്‍്ഡ൩റ ൨൦ ട്ച്ാവട്വണബ് പ് ച്വ്ടിഥ ദ്ച്ാച് (13ഷബിു ദന) ൧ റംവ്ഹം സ്പ, 1൩01൭. 1115 11014൩6െട 1൨൭5 10 00൩ ൨൦ 00൩0100൦൩5 10 260൩൦ ലിം 0 ഉഗോഥ്ഥി൦ര്‍ ൩ ച്വ്ടിഡ് 1ദ്ഫ്ാപ. 11൧൦ 00൦01 15 17൩51൭൦0 1൩0 2/ലിചൃഷികന 1 24ഠഡിമല് ശ്വ “പ്പോ 1൩13... "/മീല്ഠിയിമ.
൬981 978 -93- 0 789
കൂട്ട ള്ട്ട
൧2॥0//60ല5